LITERATURE (Page 142)

“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും”. 1969 ജൂലൈ 20 ന് അമേരിക്കയുടെ അപ്പോളോ 11 ലൂണാർ മിഷനിൽ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കേല്‍ കോളിന്‍സിനുമൊപ്പം ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് പറഞ്ഞ വാക്കുകളാണിവ. അവ വെറും വാക്കുകളായിരുന്നില്ല. മനുഷ്യചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവും ആയ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു അന്ന് നടന്നത്. Yuri Gagarin രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ചContinue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

കാത്തിരിക്കുക ഇത്ര മാത്രം പറയാംഉണർന്നിരിപ്പാണ്ദുർഘടങ്ങളാണെങ്ങുംദുരയും ആചാരവുംദുഷ്ടരാവാത്തവരുടെദുരിതവും, എന്നാലുംബാല്യത്തിന്റെ ചിരിയിലുംകൗമാരമാം പ്രേമത്തിലുംമധ്യമമില്ലാ പ്രണയത്തിലുംചിരന്തനസ്നേഹത്തിലുംദിവാസ്വപ്നങ്ങളുണ്ട്ദിഗന്തം മുഴങ്ങുംപ്രകമ്പനങ്ങളുണ്ട്ദിക്കിനെ സമയമാക്കുംതനിക്കു താൻ ചുറ്റുംവളഞ്ഞു പുളഞ്ഞുചുരുങ്ങും സങ്കോചത്തിൻകരിമ്പടമുണ്ട്, അതിൽചോദ്യങ്ങൾക്കൊക്കെഉത്തരങ്ങളുണ്ട്.കാത്തിരിക്കുകകഥകൾ ചിലത്പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെപക്ഷേ പരന്ന പ്രതലത്തിലല്ലഒരു ഗോളത്തിന്റെമുകളിൽ വരഞ്ഞതാണല്ലോനേർവരകൾ മുകളിൽഅരികിൽ നിന്നു നോക്കവേവളവുകളേറെയുണ്ട്കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെനൂറ്റെൺപതിലൊതുങ്ങുമോ! പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഒരു ഇൻഡസ്ട്രി ആണ് റീട്ടെയിൽ മേഖല. ലോകമെങ്ങും റീട്ടെയിൽ മേഖല ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. മാസങ്ങളോളം പല ഘട്ടങ്ങളിലായി കടകൾ അടഞ്ഞു കിടന്നു, ഇപ്പോഴും അടഞ്ഞു കിടക്കുന്നു, തെരുവുകളിലും വൻകിട ഷോപ്പിംഗ് മാളുകളിലും. മറ്റു ഇന്ഡസ്ട്രികളിൽ നിന്നും റീട്ടെയിൽ മേഖലക്കുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അത് ദൈനം ദിന കാഷ് ഫ്ളോയെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് എന്നതാണ്. അതായതു ഒരു എഞ്ചിനീയറിങ്Continue Reading

മലയാളത്തിനു ഒരു സർവ്വകലാശാല എന്ന ആശയത്തിനു കുറഞ്ഞത് നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ട്. കേരളത്തിൽ ഒരു സർവ്വകലാശാല വേണമെന്നും അതിനു ‘മലയാള മഹാമന്ദിരം’എന്ന് നാമകരണം ചെയ്യണമെന്നും 1909ൽത്തന്നെ എ.ആർ. രാജരാജവർമ്മ നിർദ്ദേശം വെയ്ക്കുന്നുണ്ട്. ഇന്നത്തെ കേരളസർവ്വകലാശാലയുടെ പൂർവ്വരൂപം ആരംഭിക്കുന്നതുതന്നെ ഈ ലക്ഷ്യത്തെ മുന്നിൽക്കണ്ടുകൊണ്ടാണ്. അതിനർത്ഥം മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്റെ ചരിത്രത്തിനു അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്റെ സാംസ്കാരിക യുക്തി കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൊളോണിയൽ മൂല്യവ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ടContinue Reading