January 2025

വർഷത്തിൽ രണ്ടു പ്രാവശ്യം കുടുംബവീട്ടിൽ വന്നുതാമസിക്കുമായിരുന്ന വൃദ്ധസന്യാസിയായ ഒരു ബന്ധു എനിക്കുണ്ടായിരുന്നു.ബന്ധങ്ങളഴിച്ചു വരുമ്പോൾ എൻ്റെ മുത്തശ്ശിയുടെ അമ്മാവനായിട്ടുവരും. അവർ സമപ്രായക്കാരായിരുന്നു. എല്ലാവരും വിളിക്കുന്ന വല്യമ്മാവനെന്ന അതേ വിളി തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. സിലോണിൽനിന്ന് കാലവർഷക്കാറ്റ് ചെങ്ങന്നൂരിലെത്തുന്ന അതേ ദിവസമാണ് തെക്കുനിന്നുള്ള മെയിലിൽ അദ്ദേഹവും അവിടെ തീവണ്ടിയിറങ്ങുന്നത്. അപ്പോൾ സന്യാസിയുടെ ചടച്ചുയർന്ന വൃദ്ധദേഹത്തെപ്പൊതിഞ്ഞ് മഴത്തുള്ളികൾ രസിക്കും. എനിക്കോർമ്മയുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വന്നിട്ടുള്ളത് അന്തി പരക്കുന്ന പരപരാ വെട്ടത്തിലാണ്. എന്നിട്ട് വിളക്കുതൊഴുത്Continue Reading

വാഴ്ത്തപ്പെട്ട്, പുരസ്‌കൃതമായൊരുകവിതയിലേക്ക്രണ്ടിറ്റ് കണ്ണീർത്തുള്ളികൾ വീണു;കാവ്യഭംഗികളോരൊന്നുംവെടിയുപ്പേറ്റപോലെപൊള്ളിയലിഞ്ഞുപോയി! കവിതയിലെ മൗനമാർന്നകാപട്യചമത്കാരങ്ങളിലേക്ക്പ്രതിരോധത്തിന്റെ രാസാഗ്നിയായിഅത്, അതിവേഗം പടർന്നൊഴുകി;വിധേയത്വ വാങ്മയരൂപങ്ങളുടെഹീബ്രു വിവർത്തനഭാഗങ്ങൾഉരുകിയൊലിച്ചു… മറവിയുടെ തരിശുടുത്തകടലാസുകളിൽകനൽപ്പകയോടെ, ലിപികളെതുളച്ചൊഴുകിയപ്പോൾമൗനത്തെ കീറിമുറിക്കുന്നപുതുഭാവങ്ങളുയർന്നു; “ബുൾഡോസറുകൾക്കുനേരെകൈചൂണ്ടുന്ന,അമ്മമാരുടെ വേദനകളിലേക്ക്കണ്ണുകളയക്കുന്ന,അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക്പ്രതീക്ഷപകരുന്ന,ഉഗ്രസ്ഫോടനങ്ങളിലുംപതറിയൊളിക്കാത്ത,ഹൃദയത്തിനും ഹൃദയത്തിനുമിടയിൽഓർമകളുടെ വിത്തുകളുതിർക്കുന്ന”വൃത്തനിബന്ധനകളില്ലാത്തപുതിയ കാവ്യരൂപങ്ങളുയർന്നു… അവശേഷിച്ച, കരിഞ്ഞനുണബിംബങ്ങൾക്കുമേൽചോരമണക്കുന്നൊരുചോദ്യചിഹ്നംതീർത്ത്,ബോംബുകളെത്ര കുലുക്കിയിട്ടുംഉച്ചിയൊടിയാത്തൊരുഒലിവുമരത്തിൽനീതിയുടെ മഹാകാവ്യമായിവളർന്നു; ‘ആകാശത്തിനുംകണ്ണുകള്‍ക്കുമിടയിൽഇരുട്ടുനിറച്ചുകൊണ്ട്നീണ്ടുകിടക്കുന്നഅതിർത്തിയിൽനിന്ന്ജന്മനാടിനെനോക്കി’കരഞ്ഞുകൊണ്ടിരുന്നു… ‘എനിക്കെന്റെ കുട്ടിക്കാലത്തെനക്ഷത്രങ്ങളെ തിരികെത്തരൂ’എന്ന്, കേണുകൊണ്ടിരുന്നു… ‘എല്ലാം നഷ്ടപ്പെട്ടാലുംവെളിച്ചത്തിന്റെ ശത്രുവിനോട്അവസാനശ്വാസംവരെപൊരുതുമെന്ന്’ആണയിട്ടുകൊണ്ടിരുന്നു… ‘ഞാൻ മരിക്കേണ്ടിവന്നാൽ,എന്റെ കഥപറയാൻനിങ്ങൾ ജീവിക്കണ’മെന്ന്മിസൈലുകൾപേമാരിതീർത്തുകൊണ്ടിരിക്കുന്നതെരുവിൽനിന്ന്,വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു… സലേം ജുബ്രാൻ, മുഹമ്മദ്‌ ദർവിഷ്,സമീ അല്‍ കാസ്സെം,രെഫാത്ത് അലാരീർ..,അലങ്കാരങ്ങളില്ലാത്തപലപല സംജ്ഞകളായിഅവതരിച്ചുകൊണ്ടിരുന്നു… ദേശമില്ലാതായവരുടെമാനമുയർന്നുനിൽക്കുന്നസ്വപ്നങ്ങളുമായ്പ്രതിരോധത്തിന്റെവർണ്ണക്കാഴ്ചകളൊരുക്കി,ആയിരം കഫിയകളായിപാറിപ്പറന്നുകൊണ്ടിരുന്നു… തീയും പുകയുംപൊടിക്കാറ്റുമേറ്റിട്ടുംമണ്ണും ജലവുംവെളിച്ചവുമൊഴിഞ്ഞിട്ടുംരക്തംContinue Reading

ഇത്തവണജനുവരിയിൽനാട്ടിലെത്തുന്ന കാര്യംസന്ദേഹമാണെന്ന്സന്ദേശമയച്ചിരുന്നുതണുപ്പ്…. കർക്കിടകപാതിയിലെങ്കിലുംനാട്ടിലെത്താനുള്ളലീവിനപേക്ഷിച്ചിട്ടുണ്ടെന്ന്കാലവർഷം .. അവധി ഇല്ലാത്തതിനാൽഅൽപ ദിനങ്ങളിൽഅതിഘന മഴ പെയ്യിച്ച്മടങ്ങുവാനുള്ളചിന്തയിലാണത്രെ… തുലാവർഷത്തിൽ മാത്രം വരുന്നശീലം നിർത്തിയെന്നുംഇടയ്ക്കിടെമിന്നൽസന്ദർശനങ്ങൾപതിവാക്കുമെന്നുംഇടി മേഘങ്ങൾ, ഋതുക്കളുടെഈ പുതിയകലഹങ്ങളെ നോക്കികണ്ണിറുക്കി ചിരിക്കുന്നുഗ്ലോബൽ വാമിങ് … കവർ: ജ്യോതിസ് പരവൂർContinue Reading

അബ്ദുള്ള പാലസ്തീനിയൻ ആണ്. വെളുത്തു,മെലിഞ്ഞു, കവിളെല്ലുകൾ ഉന്തിയ, എപ്പോഴും ഉറക്കെ സംസാരിക്കുന്ന യുവാവ്. ഓഫീസ് ടൈം കഴിഞ്ഞാലും ഇരുന്നു ജോലിചെയ്യുന്നത് കാണാം. സഹപ്രവർത്തകരിൽ ആരെങ്കിലും ചെറുതായി പോലും അയാളോട് അനീതി കാട്ടിയെന്ന് തോന്നിയാൽ അയാളുടെ ഒച്ചയുയരും. അതിനാൽ ഓഫീസിൽ അയാൾക്ക് ആത്മാർത്ഥസൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം. യുദ്ധം തുടങ്ങി രണ്ടാമത്തെ ആഴ്ച്ച ഓഫീസിലെത്തുമ്പോൾ അയാളുടെ മുഖം ആകെ ചുമന്നിരുന്നു. നേരെ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയ അയാൾ നിസംഗനായി അദ്ദേഹത്തോട് പറഞ്ഞുContinue Reading

In her rented one-BHK apartment across town, Mithila spent her days helping her friend with blog posts and menu planning for a food app. And her nights writing meaningless content for clients. The firecrackers bursting in the distance didn’t faze her anymore, she had learned not to flinch. Her anxietyContinue Reading