August 2026

[GLOBAL MALAYALAM COUNCIL – WRITERS FORUM നടത്തിയ വിഷയാസ്പദ രചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രചന] നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട ചില കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും സ്വയം ചിരിച്ചും സംസാരിച്ചും നടക്കുന്നു. ഒരു യുവാവ് കൈയിലെ ചെറിയ പെട്ടി നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:“എന്താണീ കൈയിലെ ചെറിയ പെട്ടി?”അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:“അയ്യോ, മാവേലി ബ്രോയ്ക്ക് ഇതൊന്നും അറിയില്ലേ? ഇതാണ് മൊബൈൽ! സെൽഫിയെടുക്കാനുംContinue Reading

അമൃതാ പ്രീതത്തിന്റെ ജന്മദിനത്തിൽ, അവരുടെ കവിതയ്ക്കൊരാദരം.

പുറന്തള്ളപ്പെട്ട രണ്ടു മനുഷ്യർ, സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും മഴയിൽ നനഞ്ഞ്, സത്യത്തിനും മിഥ്യയ്ക്കുമിടയിലെ ശൂന്യമായൊരിടത്ത് ഒരുമിച്ച് ഒരു അഭയം തേടുന്നു.Continue Reading

അത്ഭുതമായിരുന്നു എനിക്കവൾ. കടൽക്കാറ്റ് മുടി പിന്നോട്ടടിക്കുമ്പോൾ അതിനെ മാടി ഒതുക്കുകായായിരുന്നു നികിത. മുന്നോട്ടു നോക്കി നിൽക്കുന്ന അവൾക്ക് എന്തോ ഒരു ധൈര്യമുണ്ടെന്നു തോന്നുന്നു. ഞാൻ വന്നത് അവളറിഞ്ഞുകാണുകയില്ല. എല്ലാ ശനിയാഴ്ചത്തെയും പോലെ ഇന്നും ഫോണിൽ ആ ഒറ്റ സംഭാഷണം മാത്രം “നീ വാ ഫോർട്ട് കൊച്ചിക്ക് “. രവിപുരത്തുനിന്നും ഞാൻ ഫോർട്ട് കൊച്ചി വരെ എത്തുന്ന സമയം അവൾക്കേറെക്കുറെ കാണാപ്പാഠമാണ്. അതിനുമെത്രയോ മുന്നെ അവൾ എത്തിക്കാണും. കടലിലേക്ക് നോക്കി നിന്ന്,Continue Reading

ഹസ്തിനപുരത്തിന്റെ അധികാരചരിത്രത്തെ പുതിയ കാഴ്ചപ്പാടിൽ പുനർവായിക്കുന്ന നോവൽ, വംശപരമ്പര, അവകാശം, രാജധർമ്മം, അധികാരം എന്നിവയ്ക്കുപിന്നിലെ രാഷ്ട്രീയ കുതന്ത്രങ്ങളും ചരിത്രത്തിന്റെ നിർമ്മിതിയും അന്വേഷിക്കുന്നു.Continue Reading

നേപ്പാളിലെ ഹിമാലയ ദുരന്തത്തിൽ നിന്ന് നദികളിലേക്കും മനുഷ്യജീവിതത്തിലേക്കും നീളുന്ന ബന്ധവും, മാറുന്ന കാലാവസ്ഥയിൽ ദുരന്ത മുന്നറിയിപ്പിന്റെയും സമൂഹതല തയ്യാറെടുപ്പിന്റെയും പ്രസക്തിയും ലേഖനം ചർച്ച ചെയ്യുന്നു.Continue Reading