December 2024

അടുത്തനഗരത്തിൽ വെച്ച്നിൻ്റെ നാട്ടുകാരനായഒരാളെകണ്ടുമുട്ടിയിരുന്നു. അയാൾഎൻ്റെ കഴുത്തിന് മുകളിൽനിൻ്റെ മുഖം കണ്ടത് പോലെവെളുക്കെച്ചിരിച്ചു. കവലയിൽനമ്മളേ ചേർത്ത്കഥകൾ മെനഞ്ഞകാലത്തിന്മുകളിലേക്ക്ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു. നമ്മുടെഓർമ്മകൾക്ക്അയാൾ തിരക്കഥഎഴുതുന്നത് കേട്ട്ഞാനും പുഞ്ചിരിച്ചു ,അതിന് തിളക്കമുണ്ടായിരുന്നില്ല. 85 ആം ആണ്ടിലെഎപ്പോഴും ചെയിൻഅഴിഞ്ഞു പോവുന്നഎൻ്റെ ഹീറോ സൈക്കിൾ. വെറുപ്പിൻ്റെവിഷം തീണ്ടി നീലിച്ചമുഖമുള്ള നിൻ്റെകൂടപ്പിറപ്പ്“സജ്ജയിലെ ” വെയിൽ –ചൂടിൽതിളക്കുന്നത്. മുത്തുമോനെഎന്നെന്നെകരഞ്ഞു വിളിക്കുന്നനിൻ്റെ വീട്ടിലെവാർദ്ധക്യഗരിമ –ദൈവത്തിൻ്റെവീടു കാണാൻയാത്ര പൊയത്. നിന്നെ കുറിച്ച് മാത്രംഒന്നും പറഞ്ഞില്ല ,ഞാനെങ്ങനെ ചോദിക്കും ?ഉള്ളിലെ തീയിൽഎണ്ണ പകരുന്നതെങ്ങനെ. ഭയത്തിൻ്റെകരിമ്പടം പുതച്ചമദ്റസാContinue Reading

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം ടിയുടെ സമഗ്രമായ ജീവചരിത്രത്തിന്റെ രചയിതാവും തുഞ്ചൻ പറമ്പിന്റെ കോർഡിനേറ്റർ, ബാല സാഹിത്യകാരൻ, നാടക ഗവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനുമായ ഡോ . കെ . ശ്രീകുമാർ എം ടി സ്മരണകൾ പങ്ക് വെയ്ക്കുന്നു.Continue Reading

അറുപത് ജോലി കിട്ടി രണ്ടാഴ്ച ഹേമ കോട്ടയത്തുള്ള അപ്പച്ചിയുടെ വീട്ടിൽനിന്ന് പോയി വന്നു. പിന്നീട് എറണാകുളത്ത് ഒരു ഹോസ്റ്റലിൽ താമസമായി. ലില്ലി എന്നും സബീന എന്നുംപേരുള്ള രണ്ട് ഉദ്യോഗസ്ഥകളായിരുന്നു റൂമിൽ ഒപ്പമുണ്ടായിരുന്നത്. ലില്ലിക്ക് ജോലി ഒരു സ്വകാര്യ സ്ഥാപനത്തിൽ. സബീനയ്ക്ക് ഹൈക്കോടതിയിൽ. ‘സബീനച്ചേച്ചി അധികം സംസാരിക്കില്ല. അതിന്റെ കാരണം വഴിയേ ഹേമയ്ക്ക് മനസ്സിലായിക്കൊള്ളും.’ പരിചയപ്പെട്ടപ്പോൾ ലില്ലി പറഞ്ഞു. ലില്ലി പറഞ്ഞത് ശരിയായിരുന്നു. സബീന ഒരു തവണ മുഖത്തുനോക്കി മന്ദഹസിച്ചു. പിന്നെContinue Reading

ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ. മുഹമ്മദ് റഫിയുടെ ജന്മContinue Reading

അതൊരു ക്വാറൻ്റെയിൻ കാലമായിരുന്നു. മാസ്കിനാൽ മുഖം മറച്ച് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ നിന്നയാൾ ഒളിച്ചു നിന്നു . പിന്നെ, ദുരന്തകാലം വിജനമാക്കിയ തെരുവിലേക്ക് ഇറങ്ങി. അയാൾക്ക് പോലും തിട്ടമില്ലാത്തത്ര വർഷങ്ങൾ നീണ്ട ഏകാന്തവാസം മുറിഞ്ഞതങ്ങനെയാണ്. പരിഹാസങ്ങളുടെയും അടക്കം പറച്ചിലുകളുടെയും കാരമുള്ളുകളൊഴിഞ്ഞ ഗ്രാമവീഥികൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഓർമ്മയുറച്ചതിൽ പിന്നെ കണ്ണാടി നോക്കാത്തവനപ്പോൾ സ്വന്തം മുഖം കാണണമെന്ന ആശയുദിച്ചു. മുഖാവരണം നീക്കി പാതയോരത്തെ ജലാശയത്തിൽ നോക്കവെ, മറ്റുള്ളവരുടേതു പോലെയല്ലാത്ത തന്റെ മുഖവുംContinue Reading