കഥ

സ്വന്തമായി വീട് വാങ്ങിയതുമുതല്‍ പരിഹരിക്കപ്പെടേണ്ടതായ രണ്ട് പ്രശ്നങ്ങളെ കുറിച്ചാണ് രാച്ചയ്യയ്ക്ക് പറയാനുണ്ടായിരുന്നത്. വീട്ടിലെ L ആകൃതിയിലുള്ള സ്വീകരണമുറിയാണ് ഒന്ന്. L ന്‍റെ വശങ്ങള്‍ സന്ധിക്കുന്നിടത്താണ് ടി വിയും ഇരിപ്പിടങ്ങളും സെന്‍റര്‍ ടേബ്ളും അടങ്ങുന്ന യഥാര്‍ത്ഥ’സ്വീകരണമുറി’. വാതില്‍ കടന്ന് നമ്മള്‍ പ്രവേശിക്കുന്നത് ലംബത്തിന്‍റെ ആദ്യഭാഗത്തേയ്ക്കാണ്. നേരെ നടന്ന്, അറ്റത്ത് ഇടത്തോട്ട് തിരിഞ്ഞാല്‍ ഡൈനിംഗ് എരിയയിലെത്തും. ഗ്ലാസ് ടോപ് ടേബ്ളും അതിന്‍റെ ചുറ്റുമായി ആറ് കസേരകളും ക്രമീകരിച്ചിരിക്കുന്നു. ‘അനാര്‍ഭാടമായ അകക്കാഴ്ചകള്‍ !’ എന്ന്Continue Reading

കംബോഡിയയിലെ പ്നോം പെൻ സിറ്റി അന്താരാഷ്ട്ര വിമാനത്തവളത്തിൽ ഞങ്ങളെയും കാത്ത് ഒരു പ്ലാസ്റ്റിക് ബോർഡും പേറി ഒരാൾ.ഒറ്റ നോട്ടത്തിൽ പഴയ ചൈനീസ് നേതാവ് ചൗ എൻ ലായി യുടെ വിശാലമായ ചിരിയും, രൂപവും.കുറുകിയ ശരീരത്തിൽ ഓളം വെട്ടുന്ന ലൂസായ പാൻ്റും ഷർട്ടും.തലയിൽ ഫിദൽ തൊപ്പി. ലക്ഷ്വറി കോച്ചിൻ്റെ ലഗേജ് ഡക്കിൽ ബാഗുകൾ കയറ്റി, ശീതീകരിച്ച ബസ്സിലെ സീറ്റുകളിൽ ഞങ്ങൾ നടു നിവർത്തി.മൈക്കിലൂടെയുള്ള അയാളുടെ തെളിമയാർന്ന ശബ്ദം അറിയിച്ചത് ‘ദങ് ‘Continue Reading

My alarm went off at 5:00 a.m sharp. There’s something about that piercing beep that always gets my heart racing, even after all these years. Honestly, my body clock would probably wake me up anyway, but I still set it just in case. Outside, Hamilton and the surrounding area wereContinue Reading

രക്തബന്ധത്തിലുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകത്തെ ഒരു മുഖവും മറ്റൊരു മുഖം പോലെയല്ല എന്നായിരുന്നു ഒരു കാലത്തെ വിശ്വാസം. രണ്ട് കണ്ണും രണ്ട് ചെവിയും ഒരു മൂക്കും ഒരു വായും വെച്ച് ഇങ്ങനെ അവസാനിക്കാത്ത രൂപഭേദങ്ങള്‍ ഉണ്ടാക്കുന്ന ശക്തിയെ കുറിച്ച് അന്ന് തോന്നിയ മതിപ്പ് ഇന്നും കുറഞ്ഞിട്ടില്ല. അപരിചിതമുഖങ്ങളെ ഗവേഷണബുദ്ധിയോടെ കാണാനാരംഭിച്ചത് അങ്ങനെയാണ്. എന്താണ് അവയോരോന്നിനേയും വ്യത്യസ്തമാക്കുന്നത് എന്നറിയണം. അന്വേഷണങ്ങള്‍ക്കിടെ ഒരു വസ്തുത വെളിപ്പെട്ടുകിട്ടി: വിരലടയാളം പോലെ, ക്യു ആര്‍ കോഡ്Continue Reading

സൈക്കിളിൽ വന്നു വീടിനു മുന്നിൽ നിർത്തിയ തമിഴ് ചേട്ടനോട് കോഴിയെ വാങ്ങിയേടത്ത് നിന്നാണ് ഈ പ്രശ്നങ്ങളുടെയൊക്കെ തുടക്കം. അന്ന് 2025 ഓഗസ്റ്റ് ഇരുപതാം തീയതി വീടിനു മുന്നിൽ നിന്നു പല്ലുതേക്കുകയായിരുന്ന സുരേന്ദ്രൻ പിള്ള, വയസ്സ് അന്പത്തിയാറാണ് കോഴിക്കുഞ്ഞുങ്ങളെയും, അവയെ വിൽക്കുന്ന ചേട്ടനെയും ആദ്യം കണ്ടത്. എങ്കിൽ ആയിക്കോട്ടെ ഒരു പത്തെണ്ണം എന്നായി സുരേന്ദ്രൻ പിള്ളയുടെ ആഗ്രഹം. തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അനിയൻ ദിവാകരൻ പിള്ള, വയസ്സ് നാല്പത്തിയെട്ടിനെയും വിളിച്ച് ആContinue Reading