LITERATURE

മക്കൾ വളർന്ന് സ്വന്തം ആകാശങ്ങളിലേക്ക് പറന്നുപോകുമ്പോൾ മാതാപിതാക്കൾ നേരിടുന്ന ഏകാന്തതയെയും ആശങ്കകളെയും കുറിച്ചുള്ള കഥയാണ്. മക്കളെ സ്വതന്ത്രമായി പറക്കാൻ അനുവദിക്കുമ്പോഴും, അവർക്ക് ഒരിക്കൽ തിരികെ വരാൻ തോന്നുന്നൊരു കൂടായി വീട് നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് കഥ പറയുന്നത്.Continue Reading

കേരളത്തിലെ താലൂക്ക് സംവിധാനത്തിലെ അസന്തുലിതാവസ്ഥയും ജനങ്ങൾ നേരിടുന്ന ഭരണപ്രയാസങ്ങളും വിശകലനം ചെയ്ത്, പുതിയ ജില്ലകൾക്ക് മുമ്പ് 39 പുതിയ താലൂക്കുകൾ രൂപീകരിക്കണമെന്ന് ഈ ലേഖനം വാദിക്കുന്നു.Continue Reading

സുഹൃത്തിന്റെ മരണവീട്ടിലെ നിശ്ശബ്ദതയിലൂടെ, നഷ്ടത്തിന്റെ വേദനയും ഓർമ്മകളും മരണത്തെക്കുറിച്ചുള്ള ആത്മചിന്തയും, ജീവിതത്തിന്റെ നശ്വരതയും കവിത ആവിഷ്കരിക്കുന്നു.Continue Reading

അമൃതാ പ്രീതത്തിന്റെ ജന്മദിനത്തിൽ, അവരുടെ കവിതയ്ക്കൊരാദരം.

പുറന്തള്ളപ്പെട്ട രണ്ടു മനുഷ്യർ, സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും മഴയിൽ നനഞ്ഞ്, സത്യത്തിനും മിഥ്യയ്ക്കുമിടയിലെ ശൂന്യമായൊരിടത്ത് ഒരുമിച്ച് ഒരു അഭയം തേടുന്നു.Continue Reading

അത്ഭുതമായിരുന്നു എനിക്കവൾ. കടൽക്കാറ്റ് മുടി പിന്നോട്ടടിക്കുമ്പോൾ അതിനെ മാടി ഒതുക്കുകായായിരുന്നു നികിത. മുന്നോട്ടു നോക്കി നിൽക്കുന്ന അവൾക്ക് എന്തോ ഒരു ധൈര്യമുണ്ടെന്നു തോന്നുന്നു. ഞാൻ വന്നത് അവളറിഞ്ഞുകാണുകയില്ല. എല്ലാ ശനിയാഴ്ചത്തെയും പോലെ ഇന്നും ഫോണിൽ ആ ഒറ്റ സംഭാഷണം മാത്രം “നീ വാ ഫോർട്ട് കൊച്ചിക്ക് “. രവിപുരത്തുനിന്നും ഞാൻ ഫോർട്ട് കൊച്ചി വരെ എത്തുന്ന സമയം അവൾക്കേറെക്കുറെ കാണാപ്പാഠമാണ്. അതിനുമെത്രയോ മുന്നെ അവൾ എത്തിക്കാണും. കടലിലേക്ക് നോക്കി നിന്ന്,Continue Reading