LITERATURE (Page 111)

മോഷണവുമായിബന്ധപ്പെട്ട മൂന്നു മെസ്സേജുകൾ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിൽ ഫോർവേർഡ് ചെയ്തിരുന്നു. ഒരെണ്ണത്തിൽ എൻ്റെ സ്വന്തം നഗരത്തിലെ ഒരു വാർഡിൽ നിന്നുമുള്ള 45 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു പ്രതി. ഇതെന്നെ വേദനിപ്പിക്കുന്നു. എന്തു കൊണ്ടാകും ഒരു സ്ത്രീ ജീവിക്കാൻ വേണ്ടി പിടിച്ചു പറിക്കാൻ ഇറങ്ങേണ്ടി വന്നത്. എൻ്റെ വീടിനു 3 കി.മീ. മാത്രം അപ്പുറമാണ് അവർ താമസിക്കുന്നത്. ഫീസ് അടക്കാൻ കഴിയാത്തതു കൊണ്ട് ഒരു പെൺകുട്ടി മരണം തിരഞ്ഞെടുക്കുന്നു. നല്ലContinue Reading

ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നാൽകൂടെ കൊണ്ടുപോകാത്തതിലുള്ളപരിഭവത്തോടെകുറച്ചു നേരം കൊച്ചു കുട്ടിയെപ്പോലെമിണ്ടാതെയിരിക്കുംക്ഷീണിച്ചുകിടക്കുമ്പോൾഅരികിൽ വന്നിരുന്ന്അമ്മയെപ്പോലെ മുതുകും നെറ്റിയുംതടവിത്തരുംവീട്ടിലുള്ളവരുടെ ആഹ്ളാദത്തിൽഒപ്പം ചേർന്ന് നൃത്തം വെക്കുംസങ്കടത്തിൽ മുഖം വാടി മിണ്ടാതിരിക്കുംവീട് ഒരു ജീവിയാണ് ആരുമില്ലാതെഒറ്റക്ക് നിൽക്കുന്ന വീട്ടിലേക്ക്ചെന്ന് നോക്കൂഉറക്കം തൂങ്ങിയിരിക്കുന്ന വീട്നമ്മെ കണ്ട്ഞെട്ടിയുണരുന്നത് കാണാം ഒരു പരിചയവുമില്ലാത്തവരുടെവീട്ടിൽ ചെന്നാൽവീട്ടുകാർ എത്തുന്നത് വരെകാവൽ നായുടെ ജാഗ്രതയോടെവീടു നമ്മെ അകറ്റി നിർത്തുംആളില്ലാത്ത വീട്ടിൽഅതിക്രമിച്ചു കയറിയവന്റെഎന്തെങ്കിലും ഒരു തെളിവ്വീട് തന്ത്രപൂർവ്വം എടുത്തു വെക്കുംപല കേസുകളിലുംഅത്തരം തെളിവുകളാണ്നിർണ്ണായകമായത് പ്രിയപ്പെട്ടവർ വീടുംContinue Reading

മുള്ളുവേലി കെട്ടാനുള്ള പണിക്കു ചെന്നപ്പോഴാണ് രാജൻ സുമതിയെ കണ്ടത്. പണിക്കിടയിൽ സുമതിയെ സദാചാരത്തിന്റെ വേലിചാടിക്കാൻ രാജൻ ഒന്നിലധികം തവണ നോക്കിയെങ്കിലും നടന്നില്ല. അവളുടെ സ്വഭാവദൃഢതയിൽ മതിപ്പു തോന്നിയതോടെ അവളെയങ്ങു കെട്ടാൻ ഉറപ്പിച്ചു. സുമതിയുടെ മുത്തശ്ശിയാണ് വേലി കെട്ടുന്നതിന് ആളെ അന്വേഷിച്ചത്. നാട്ടിൽ ആളില്ലാത്തതു കൊണ്ടാണ് പുനലൂരു നിന്നു രാജൻ എത്തേണ്ടി വന്നത്. സുമതിയെ പെണ്ണു ചോദിക്കുന്നതിനു മുൻപ് രാജൻ വീടും പറമ്പും നന്നായി നോക്കി. വീടു കൊള്ളില്ല. അതു പൊളിച്ചുContinue Reading

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?” അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി .. ”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ?Continue Reading

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻവിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽകിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതുകൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്നഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നുവച്ചതാണ്. തോളിൽ തൂക്കാനാവുന്നContinue Reading