LITERATURE (Page 211)

[dropcap]പാ[/dropcap]ഴ്മരപ്പോടുകളിൽ നിന്നും ചീവീടുകളുടെ സംഘഗാനം നുണകൾ വിരിയുന്ന പൂമരച്ചോട്ടിൽ ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട് കളിക്കുകയായിരുന്നു കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട് വയൽ വരമ്പിൽ നാട്ടി വെച്ച കരിങ്കോലം ചൂണ്ടി നാരയണേട്ടൻ ചോദിച്ചു, അതെന്താണ്? കരിങ്കോലം, ഞങ്ങൾ പറഞ്ഞു, അല്ല, കരിങ്കാലം! നാരയണേട്ടൻ. ഒന്നും മനസ്സിലാകാതെ   ഞങ്ങൾ വീടുകളിലേക്ക് നടന്നു, അന്നുമുതൽ ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി. വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,Continue Reading

[dropcap]മ[/dropcap]ലയാളത്തിലെ ഏറ്റവും പുതിയ കവിതയെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ ടൈം ലൈനിൽ പോസ്റ്റു ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമായി .പുതു കവിതയിൽ എന്നെ ബാധിച്ച കാവ്യാനുഭവങ്ങളെ അല്പം വൈകാരികതയോടെ നോക്കാനുള്ള ഒരു പരിശ്രമമായി സുഹൃത്തുക്കൾ ഇതു മനസ്സിലാക്കുന്നുണ്ടാവണം. ഒരു സാഹിത്യ വിദ്യാർത്ഥി എന്ന നിലയിലും വായനക്കാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും കവിതയിലുള്ള ഒന്നാം ജീവിതത്തിനുള്ള വാഴ്ത്താണിത്.പുതു കവിതയെ ക്കുറിച്ചുള്ള ഒരു വികാര ഭൂപടം നിർമ്മിക്കുകയാണ് ലക്ഷ്യം. എണ്ണക്കണക്ക് വളരെ കൂടുതലുള്ള പുതു കവിതയിൽContinue Reading

[dropcap]അ[/dropcap]ച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ  തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു  മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് ….. ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾContinue Reading

[dropcap]പു[/dropcap]ഴയുടെ നടുക്കെത്തിയപ്പോഴാണ് പേടി തോന്നിത്തുടങ്ങിയത് ഇരു കരകളിലേക്കും വലിച്ചെറിഞ്ഞ ദൂരങ്ങൾ മങ്ങിയും തെളിഞ്ഞും പേടിപ്പച്ചയുടെ ഒറ്റത്തുരുത്തുകൾ ഇന്നലെയൊഴുകിയ ജഡത്തിന്റെ മരവിപ്പിൽ ഒഴുക്കു മുറിഞ്ഞ പുഴയ്ക്ക്, പണ്ടെന്നോ കവിതയായതിന്റെ ഓർമ്മയിൽ കാട് കേറിയ വാക്കിന്റെ ഛായ ജലദംശനത്തിൽ നീലിച്ചവയ്ക്ക് രൂപമാറ്റത്തിന്റെ ഒരേ രസതന്ത്രം ചീഞ്ഞഴുകലുൾക്ക് സമത്വത്തിന്റെ ഭാഷ വേനൽ മണങ്ങളുടെ വേർപ്പു പൊടിഞ്ഞ ഉമ്മകൾ കോർത്ത ഇലഞരമ്പുകൾ.. പേരറിയാത്ത പ്രാണികൾ മാംസതുണ്ടങ്ങൾ വേരറ്റങ്ങളിൽ ചോര പൊടിച്ച തായ് തടികൾ.,.. ഉടലെന്നു കനപ്പിക്കുന്നContinue Reading

[dropcap]നീ[/dropcap]ളത്തില്‍, ഒറ്റ നിരയില്‍ അടുക്കി വെച്ചിരിക്കുന്ന കപ്പേളക്കൂട്ടങ്ങള്‍ അവനവനുകളുടെ കണ്ണിലൊന്നുമെത്താതെ അവളവളുകളെ തുറന്നുവിടുന്ന ഒളിത്താവളങ്ങള്‍ അഴകളവുകളുടെ ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്‌, പൂപ്പല്‍ പിടിച്ച മതില്‍ പൊക്കങ്ങള്‍ കരിമ്പനടിച്ച വാതില്‍പ്പാളികള്‍ പിളരുമ്പോള്‍ ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന ബ്ലഡി പാക്കറ്റ്സ്, തേങ്ങലുകളുടെ രൂപകൂടുകള്‍, നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം പിഞ്ചുന്ന ശബ്ദം പോലെ നേര്‍ത്ത്‌ കേള്‍ക്കുന്ന രതിമൂര്‍ച്ഛകള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന തീണ്ടാരിപെട്ട പല്ലി പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്, ദേഹംContinue Reading