രണ്ട് കവിതകൾ
കാത്തിരിക്കുക ഇത്ര മാത്രം പറയാംഉണർന്നിരിപ്പാണ്ദുർഘടങ്ങളാണെങ്ങുംദുരയും ആചാരവുംദുഷ്ടരാവാത്തവരുടെദുരിതവും, എന്നാലുംബാല്യത്തിന്റെ ചിരിയിലുംകൗമാരമാം പ്രേമത്തിലുംമധ്യമമില്ലാ പ്രണയത്തിലുംചിരന്തനസ്നേഹത്തിലുംദിവാസ്വപ്നങ്ങളുണ്ട്ദിഗന്തം മുഴങ്ങുംപ്രകമ്പനങ്ങളുണ്ട്ദിക്കിനെ സമയമാക്കുംതനിക്കു താൻ ചുറ്റുംവളഞ്ഞു പുളഞ്ഞുചുരുങ്ങും സങ്കോചത്തിൻകരിമ്പടമുണ്ട്, അതിൽചോദ്യങ്ങൾക്കൊക്കെഉത്തരങ്ങളുണ്ട്.കാത്തിരിക്കുകകഥകൾ ചിലത്പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെപക്ഷേ പരന്ന പ്രതലത്തിലല്ലഒരു ഗോളത്തിന്റെമുകളിൽ വരഞ്ഞതാണല്ലോനേർവരകൾ മുകളിൽഅരികിൽ നിന്നു നോക്കവേവളവുകളേറെയുണ്ട്കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെനൂറ്റെൺപതിലൊതുങ്ങുമോ! പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading





















