LITERATURE (Page 141)

കാത്തിരിക്കുക ഇത്ര മാത്രം പറയാംഉണർന്നിരിപ്പാണ്ദുർഘടങ്ങളാണെങ്ങുംദുരയും ആചാരവുംദുഷ്ടരാവാത്തവരുടെദുരിതവും, എന്നാലുംബാല്യത്തിന്റെ ചിരിയിലുംകൗമാരമാം പ്രേമത്തിലുംമധ്യമമില്ലാ പ്രണയത്തിലുംചിരന്തനസ്നേഹത്തിലുംദിവാസ്വപ്നങ്ങളുണ്ട്ദിഗന്തം മുഴങ്ങുംപ്രകമ്പനങ്ങളുണ്ട്ദിക്കിനെ സമയമാക്കുംതനിക്കു താൻ ചുറ്റുംവളഞ്ഞു പുളഞ്ഞുചുരുങ്ങും സങ്കോചത്തിൻകരിമ്പടമുണ്ട്, അതിൽചോദ്യങ്ങൾക്കൊക്കെഉത്തരങ്ങളുണ്ട്.കാത്തിരിക്കുകകഥകൾ ചിലത്പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെപക്ഷേ പരന്ന പ്രതലത്തിലല്ലഒരു ഗോളത്തിന്റെമുകളിൽ വരഞ്ഞതാണല്ലോനേർവരകൾ മുകളിൽഅരികിൽ നിന്നു നോക്കവേവളവുകളേറെയുണ്ട്കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെനൂറ്റെൺപതിലൊതുങ്ങുമോ! പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഒരു ഇൻഡസ്ട്രി ആണ് റീട്ടെയിൽ മേഖല. ലോകമെങ്ങും റീട്ടെയിൽ മേഖല ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. മാസങ്ങളോളം പല ഘട്ടങ്ങളിലായി കടകൾ അടഞ്ഞു കിടന്നു, ഇപ്പോഴും അടഞ്ഞു കിടക്കുന്നു, തെരുവുകളിലും വൻകിട ഷോപ്പിംഗ് മാളുകളിലും. മറ്റു ഇന്ഡസ്ട്രികളിൽ നിന്നും റീട്ടെയിൽ മേഖലക്കുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അത് ദൈനം ദിന കാഷ് ഫ്ളോയെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് എന്നതാണ്. അതായതു ഒരു എഞ്ചിനീയറിങ്Continue Reading

മലയാളത്തിനു ഒരു സർവ്വകലാശാല എന്ന ആശയത്തിനു കുറഞ്ഞത് നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ട്. കേരളത്തിൽ ഒരു സർവ്വകലാശാല വേണമെന്നും അതിനു ‘മലയാള മഹാമന്ദിരം’എന്ന് നാമകരണം ചെയ്യണമെന്നും 1909ൽത്തന്നെ എ.ആർ. രാജരാജവർമ്മ നിർദ്ദേശം വെയ്ക്കുന്നുണ്ട്. ഇന്നത്തെ കേരളസർവ്വകലാശാലയുടെ പൂർവ്വരൂപം ആരംഭിക്കുന്നതുതന്നെ ഈ ലക്ഷ്യത്തെ മുന്നിൽക്കണ്ടുകൊണ്ടാണ്. അതിനർത്ഥം മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്റെ ചരിത്രത്തിനു അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്റെ സാംസ്കാരിക യുക്തി കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൊളോണിയൽ മൂല്യവ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ടContinue Reading

കാണാനാകുന്നുണ്ടോ? രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള ആ നിൽപ്പ്? ആർപ്പുവിളിയിൽ മദിച്ച് ഉദ്ധതമായി നിൽക്കുന്ന ആ മസ്തകം? സ്വയം ആലവട്ടമായിമാറി വീശുന്ന ആ പാളച്ചെവികൾ? സംശയത്തോടെ ചിമ്മിയും തുറന്നും ചുറ്റിനും നിരീക്ഷിക്കുന്ന ആ കണ്ണുകൾ? നിശ്ശബ്ദഭീഷണിയായ് നീളുന്ന ആ തുമ്പിക്കൈ? കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന ലഹരിയിൽ നൃത്തംചെയ്യുന്ന തൂണുകളായി ആ കാലുകൾ? ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ ചുഴറ്റിക്കളിക്കുന്ന ആ വാല്? ഇത്രയൊക്കെയായിട്ടും നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ? എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ! എന്നാൽ കാത്തിരിക്കു…Continue Reading

ശ്രീകണ്ഠൻ നായർക്ക് ശേഷം 1952 മുതൽ താൻ പ്രതിനിധാനം ചെയ്തുവന്ന കൊല്ലം പാർലിമെൻറ് സീറ്റിലേക്കുള്ള 1980ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ആർ എസ് പി കക്ഷിനേതാവ് കൂടിയായിരുന്ന എൻ ശ്രീകണ്ഠൻ നായർ തോറ്റത് പാർട്ടിയിൽ ഒരു പൊട്ടിത്തെറിക്കു കാരണമായി. എ കെ ജി യോടൊപ്പം പാർലമെൻറിൽ ഏറ്റവും ബഹുമാനംനേടിയ നേതാവാണ് ശ്രീകണ്ഠൻ നായർ. തൻറെ പരാജയം ഉറപ്പുവരുത്താൻ സ്വന്തം പാർട്ടിയിൽ ഉള്ള ചിലരും ശ്രമിച്ചു എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവരുടെ പിന്നിൽContinue Reading