ഷിജിത്ത് കാട്ടൂർ

Journalist and writer
Suprabhatham daily

കാത്തിരിപ്പിനൊടുവില്‍ അയാള്‍ ആ കുന്നിറങ്ങിഅപ്പോഴും അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഇല്ല, കാണുന്നില്ലകൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചുആ കാത്തിരിപ്പ് അയാളുടെ യൗവനത്തെ തളര്‍ത്തിയപോലെ അനുഭവപ്പെട്ടുകാത്തിരുന്ന് തളര്‍ന്നൊടുവില്‍ കഴുത്തുവെട്ടി വീഴുന്ന റോസാപൂവിനെ പോലെയായിരുന്നു അയാള്‍മണ്ണിലേക്ക് തളര്‍ന്നുവീണപ്പോഴും പാതിമിടിപ്പില്‍ അയാള്‍ മണ്ണോട് കാതുചേര്‍ത്തുതന്നെ കിടന്നുഅകലെനിന്നെങ്ങാനും ഒരു പദചലനം കേള്‍ക്കുന്നുണ്ടോഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി അയാള്‍ കണ്ണുകളടച്ചുഅപ്പോള്‍, മഴ അയാള്‍ക്കു മേല്‍ പതിച്ചുകൊണ്ടിരുന്നുഎങ്കിലും അയാള്‍ക്ക് തണുപ്പ് തോന്നിയില്ലകാലടികളെ പ്രളയം തൊടുന്നതായി അയാള്‍ക്ക് തോന്നിപിന്നെ, അയാള്‍ ഒന്നുമറിഞ്ഞില്ല പോസ്റ്റർ ഡിസൈൻContinue Reading