LITERATURE (Page 139)

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading

ഉദിച്ചു നിന്ന നക്ഷത്രംശൂന്യതയിലേക്ക് വീണിടംഗർത്തമില്ലവീണതിന്നോർമ്മഒന്നുമില്ല. അതേ ശൂന്യതപിന്നെയുംഅതെ;അതേ ശൂന്യതഅത്ര മാത്രം. ചിരികണ്ണീരിന്‍റെ ലവണംഅതൊന്നുമില്ലാത്തഅപാരശൂന്യതനക്ഷത്രശ്മശാനം. പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കാത്തിരിപ്പിനൊടുവില്‍ അയാള്‍ ആ കുന്നിറങ്ങിഅപ്പോഴും അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഇല്ല, കാണുന്നില്ലകൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചുആ കാത്തിരിപ്പ് അയാളുടെ യൗവനത്തെ തളര്‍ത്തിയപോലെ അനുഭവപ്പെട്ടുകാത്തിരുന്ന് തളര്‍ന്നൊടുവില്‍ കഴുത്തുവെട്ടി വീഴുന്ന റോസാപൂവിനെ പോലെയായിരുന്നു അയാള്‍മണ്ണിലേക്ക് തളര്‍ന്നുവീണപ്പോഴും പാതിമിടിപ്പില്‍ അയാള്‍ മണ്ണോട് കാതുചേര്‍ത്തുതന്നെ കിടന്നുഅകലെനിന്നെങ്ങാനും ഒരു പദചലനം കേള്‍ക്കുന്നുണ്ടോഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി അയാള്‍ കണ്ണുകളടച്ചുഅപ്പോള്‍, മഴ അയാള്‍ക്കു മേല്‍ പതിച്ചുകൊണ്ടിരുന്നുഎങ്കിലും അയാള്‍ക്ക് തണുപ്പ് തോന്നിയില്ലകാലടികളെ പ്രളയം തൊടുന്നതായി അയാള്‍ക്ക് തോന്നിപിന്നെ, അയാള്‍ ഒന്നുമറിഞ്ഞില്ല പോസ്റ്റർ ഡിസൈൻContinue Reading

ശരിയാണ്, ചിലതൊന്നുംമാറിയിട്ടില്ലപക്ഷികളുടെആകാശപ്പറക്കലുകൾമരക്കൊമ്പുകളിലെഅവയുടെ കൂടുകൾ പടിഞ്ഞാറോട്ടൊഴുകുന്നമെലിഞ്ഞ നദിപട്ടണത്തെരുവുകളിൽകുത്തിയൊലിച്ച രക്തത്തിൻ്റെ ഉണങ്ങിയ പാടുകൾ ഊഹക്കച്ചവടങ്ങളുടെയുംചൂതാട്ടങ്ങളുടെയുംകുടുസ്സുമുറികൾഒക്കെയും അതു പോലെ തന്നെ ലോകം ഒരു വട്ടം ചുറ്റി ഞാൻ തിരിച്ചുവരുമ്പോഴേക്കുംഅതൊന്നും മാറുന്നില്ല.ഇനി നൂറുവട്ടം ചുറ്റിവരുമ്പോഴേക്കുംഇതു തന്നെയാവും സ്ഥിതി പക്ഷെ മനുഷ്യർ മാറിപ്പോയിഞാനും മാറിപ്പോയോ ?സത്യമാണ്,എൻ്റെ വേഷവും പെരുമാറ്റവുംഅല്പം മാറിയിട്ടുണ്ടാകാംപക്ഷെ എൻ്റെ കാഴ്ചപ്പാടും ലോകവീക്ഷണവുംവലുതായൊന്നും മാറിയതായി തോന്നുന്നില്ലഎന്നിട്ടും ഞാൻതിരിച്ചറിയാൻ പറ്റാത്ത വിധമായോ ? ഇവിടെ മുന്നിൽ കാണുന്നഎതിരെ വരുന്നആർക്കും തന്നെഎന്നെ മനസ്സിലായതിൻ്റെലക്ഷണമില്ലഎനിക്കും പലരെയും പിടികിട്ടിയില്ല. ഞാൻ ഒന്ന്Continue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading