LITERATURE (Page 65)

ചെടിത്തലപ്പുകൾ മുറിക്കാൻകറണ്ട് ഓഫാക്കാറുണ്ട്..ഉദ്യോഗസ്ഥർ.ഒരു പകൽ മുഴുവൻ . കറണ്ട് പോക്കിലാണ്നഷ്ടപ്പെടുന്ന ശബ്ദത്തെ ഓർത്തത്.ടി.വി.മിക്സിമോട്ടോർനിശ്ശബ്ദതയിലെവിടെയോമറഞ്ഞിരിക്കുന്നു…പൊടി പിടിച്ചപഴയ റേഡിയോ…തട്ടിൻ മുകളിലെ പീഠങ്ങൾക്കിടയിൽ നിന്നും.കണ്ടെടുത്തു. ബ്രഷെടുത്ത് പൊടിതുടച്ചു.സ്ക്രൂ അഴിച്ചു…ചില്ലു തുടച്ചു . മേശവലിപ്പിലും ..അലമാറയിലും നോക്കി…ഒരു ബാറ്ററിയില്ലാത്ത വീടായിരിക്കുന്നു…..എമർജൻസികളേക്കൊണ്ട്… പൊടിതുടച്ച റേഡിയോ നോക്കിയിരുന്നു. ഉച്ചയ്ക്കുണ്ണാൻസ്കൂളിലെ ബെല്ലടിച്ചാൽവീട്ടിലേക്ക് വരുമ്പോൾറംലാ ബീഗത്തിന്റെ മാപ്പിളപ്പാട്ടുകൾ..കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ് എന്നയേശുദാസ് ഗാനം. രാത്രിയിലെ സി.എൽ ജോസിന്റെ റേഡിയോനാടകങ്ങൾ.അപ്പുക്കുട്ടൻ പെരിങ്ങോടിന്റേയുംനബീസ കുഞ്ഞിപ്പ പന്താവൂരിന്റെയുംപ്രതികരണങ്ങൾ.രാമചന്ദ്രന്റെകൗതുക വാർത്തകൾയുവവാണിയിലെ കഥകൾവരികൾ എഴുതിയെടുക്കാൻ പറയുന്നലളിത സംഗീത പാഠങ്ങൾഇലക്ഷൻContinue Reading

ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ  പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്തContinue Reading

സ്വന്തം ജീവിത കാലത്തു തന്നെ ഇതിഹാസമായി മാറിയ ചുരുക്കം പേരിൽ പ്രാതസ്മരണീയനാണ് ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ചെന്നൈയിൽ വച്ച് അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥൻ ;ഇന്ത്യയുടെഹരിത വിപ്ലവ നായകൻ. ശാസ്ത്രജ്ഞന്റെ ധിഷണയും ഭരണകർത്താവിന്റെ പ്രാഗത്ഭ്യവും ക്രാന്തദർശിത്വവും ഒന്നു ചേർന്ന മനുഷ്യ സ്നേഹി.അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് ഒരു നാടോ ഒരു തലമുറയോ മാത്രമല്ല അരിയും ഗോതമ്പും ഉരുള കിഴങ്ങുമെല്ലാം ആഹരിക്കുന്ന ജനസഞ്ചയത്തിന്റെ വരാനിരിക്കുന്നതലമുറകളോളം നീളുന്നകടപ്പാടാണത്. 1925 ആഗസ്റ്റ് 7 ന് മദ്രാസ് പ്രവിശ്യയിലെContinue Reading

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളംContinue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading