അച്യുതാനന്ദൻ വി

പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർത്തിക്കുന്നു, കലാപ്രവർത്തനവും.

ഉയരാനിരിക്കുന്നപുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടിപൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,മര ഉരുപ്പടികളെ കാണുമ്പോൾ ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു. ഒറ്റപ്പാലത്തെറെയിൽവേ സ്റ്റേഷൻ വഴിയിലെപഴയ കെട്ടിടത്തിലെകോണി കയറിക്കഴിഞ്ഞാൽആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് . അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽകലക്ടർക്ക് നിവേദനം കൊടുത്തുമയിൽ വാഹനം ഏറ്റെടുത്തറൂട്ട് ബസ്സുണ്ട് ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ളബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.എല്ലാ കിതപ്പും തീർത്ത്കണ്ടക്ടറും ഡ്രൈവറുംപുറത്ത് ചായ കുടിക്കാനിറങ്ങും. കെട്ടിക്കൊണ്ടുപോകും വരെയുള്ളലോക സഞ്ചാരംചേച്ചിമാരുടെContinue Reading

ചെടിത്തലപ്പുകൾ മുറിക്കാൻകറണ്ട് ഓഫാക്കാറുണ്ട്..ഉദ്യോഗസ്ഥർ.ഒരു പകൽ മുഴുവൻ . കറണ്ട് പോക്കിലാണ്നഷ്ടപ്പെടുന്ന ശബ്ദത്തെ ഓർത്തത്.ടി.വി.മിക്സിമോട്ടോർനിശ്ശബ്ദതയിലെവിടെയോമറഞ്ഞിരിക്കുന്നു…പൊടി പിടിച്ചപഴയ റേഡിയോ…തട്ടിൻ മുകളിലെ പീഠങ്ങൾക്കിടയിൽ നിന്നും.കണ്ടെടുത്തു. ബ്രഷെടുത്ത് പൊടിതുടച്ചു.സ്ക്രൂ അഴിച്ചു…ചില്ലു തുടച്ചു . മേശവലിപ്പിലും ..അലമാറയിലും നോക്കി…ഒരു ബാറ്ററിയില്ലാത്ത വീടായിരിക്കുന്നു…..എമർജൻസികളേക്കൊണ്ട്… പൊടിതുടച്ച റേഡിയോ നോക്കിയിരുന്നു. ഉച്ചയ്ക്കുണ്ണാൻസ്കൂളിലെ ബെല്ലടിച്ചാൽവീട്ടിലേക്ക് വരുമ്പോൾറംലാ ബീഗത്തിന്റെ മാപ്പിളപ്പാട്ടുകൾ..കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ് എന്നയേശുദാസ് ഗാനം. രാത്രിയിലെ സി.എൽ ജോസിന്റെ റേഡിയോനാടകങ്ങൾ.അപ്പുക്കുട്ടൻ പെരിങ്ങോടിന്റേയുംനബീസ കുഞ്ഞിപ്പ പന്താവൂരിന്റെയുംപ്രതികരണങ്ങൾ.രാമചന്ദ്രന്റെകൗതുക വാർത്തകൾയുവവാണിയിലെ കഥകൾവരികൾ എഴുതിയെടുക്കാൻ പറയുന്നലളിത സംഗീത പാഠങ്ങൾഇലക്ഷൻContinue Reading

ഞാനല്ലേ ആദ്യമായറിയേണ്ടതെന്നനിന്റെ പരിഭവം. കൈയനങ്ങിയാൽകൺതടം നനഞ്ഞാൽചെവി ചൂളം വിളിച്ചാൽ…മൂക്കു വിയർത്തുവെന്നാൽ…വഴിവക്കിലൊരിടത്തിരിക്കാൻ പരസ്പരംഒരു കൈത്താങ്ങ്. ആരിലായാലെന്ത്…നെറ്റിമേൽ നനഞ്ഞ തുണി ചുറ്റിവെക്കാൻ..നെഞ്ചൊന്നുഴിഞ്ഞു കിട്ടാൻ..ഒന്നു പുളിച്ചു തികട്ടിയതാണെന്നു കരുതിസമാധാനിക്കാൻഒരാൾ സാന്നിധ്യമെങ്കിലും മതി.. പരിഭവിക്കേണ്ട..തർക്കമില്ല..പൊരുത്ത ദോഷങ്ങളില്ല..അതിനായൊരു കരാറു വേണ്ട..അതിനായൊരു ചരടിലൊരുപാധി ലോഹവുംവേണ്ട. ഇനിയാത്ര തുടരാം..ചുറ്റിത്തിരിഞ്ഞു കണ്ടുമുട്ടിയാൽ..കൺതടം തുടിക്കുവാൻ ഓർമ്മകൾനിറച്ചുണ്ട് .പറഞ്ഞാൽ മതിയെന്ന വാക്കേ ധാരാളം.. ഇതു നിനക്കുള്ള പ്രേമോപഹാരം. കവർ : ജ്യോതിസ് പരവൂർContinue Reading

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്പ്ലാറ്റ്ഫോറത്തിലിരിക്കുന്നത് ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ് ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരുംഭാര്യാ ഭർത്താക്കൻമാരല്ലേതാനായിട്ടിനി തല വെക്കല്ലേ! എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും പാലും, റസ്കും കൊടുത്തു അവർ മിണ്ടിപ്പറഞ്ഞിരുന്നു അയാൾ ഭർത്താവായിരുന്നുഅവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നുമറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ നാട്ടുകാർവീട്ടുകാർContinue Reading

  [dropcap]ത[/dropcap]റയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു. ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ .. ഒരു കൂട്ടം എഴുതിത്തന്നു. രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ…. ഉണ്ടായിട്ടല്ല……. ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്. മണ്ണല്ലേ… അധിക വിലയും വരില്ല. തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ. തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്. അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ. കഥാContinue Reading