LITERATURE (Page 122)

“ഏതെങ്കിലും ഒരു ദർശനം സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോവലിന് മാത്രം കണ്ടെത്താൻ കഴിയുന്ന ജ്ഞാനം ആവിഷ്കരിക്കുമ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. ഒരു നോവൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഒരു നോവലായി നില കൊണ്ടാൽ മാത്രം മതിയാകും.”ജനുവരി ലക്കം എഴുത്ത് മാസികയിലെ പി എഫ് മാത്യൂസിന്റെ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വരികൾ. ഒരു വട്ടമല്ല, രണ്ടു വട്ടം അതേ എന്ന് പറയുന്നു ഈ അഭിപ്രായത്തിന്. ദർശനങ്ങളോContinue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading

കൊതിയൂറുന്നഗന്ധം പിൻതുടർന്നെത്തിയതാണ് ഈച്ച. മണത്തിൻ്റെവഴി മരണത്തിലേക്കുള്ള വഴിയായപ്പോൾ മാധുര്യം മനസ്സിലോർത്തു പാറിയെത്തിയതും പഴച്ചാറിൽ മുങ്ങിയതും ഞൊടിയിടയിൽ കഴിഞ്ഞു. കാഴ്ചമങ്ങുമ്പോൾ കൂട്ടുകാരുടെ ചിറകടിയൊച്ചകൾ അടുത്തുവരുന്നത് കേട്ടു. അരുതെന്ന് പറയാൻ ആകുന്നില്ലല്ലോ… xxxxx xxxxx xxxxx ” അമ്മേ… ജ്യൂസില് ഈച്ച വീണു” കുട്ടിയുടെ സ്വരത്തിൽ നിരാശ.” അതെടുത്ത് കളയ് മോനെ… അമ്മ വേറെ കൊണ്ട്വരാം…” xxxxx xxxxx xxxxx കുട്ടിനീട്ടിയെറിഞ്ഞ ജ്യൂസ് മുറ്റത്ത് ചിതറിവീണു. മരണത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ഈച്ച കുഞ്ഞിന്Continue Reading

രണ്ട് കൊല്ലമായി ലോകമെമ്പാടുമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നില്ല! കമ്പ്യൂട്ടറുകളിലൂടെയും ടി വി യിലൂടെയും ഉള്ള വിദൂര പഠനത്തിലേക്ക് പെട്ടെന്നാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും മാറിയത് ! അതിന് ഒരു കൊല്ലം മുമ്പ് ആരെങ്കിലും വിദ്യാഭ്യാസം online ലേക്ക് മാറണം എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ വിഡ്ഢിയെന്ന് വിളിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും മടിച്ചിട്ടുണ്ടാവില്ല ! പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു ! സാധാരണ ടെക്നോളജിയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്ത മലയാളം പോലുള്ളContinue Reading

. ഏകാകിയായൊരു രാപ്പാടിയെന്നപോൽഞാനിരിക്കവെ,കൂട്ടിനുള്ളിൽ എന്നുമെനിക്കൊപ്പമെന്നുനിനച്ചിരിക്കെ-യെന്നെ-തനിച്ചാക്കിയെങ്ങോമറഞ്ഞെന്നിണക്കിളി വന്നില്ലയൊരു ചെറു തെന്നലുമീവഴി ,വന്നില്ല വാടിയിലൊരുകുഞ്ഞു തുമ്പി പോലും ചക്രവാളം പുണരാൻവെമ്പിയോടും മേഘജാലവും തന്നില്ലമധുരമാം പ്രണയ സന്ദേശങ്ങൾ. സായാഹ്ന രേണുക്കൾകുടഞ്ഞിട്ട വർണ്ണങ്ങളാലെവരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും ഒരേകാന്ത സഞ്ചാരിയെന്നപോൽ ഞാനെൻ നൊമ്പരത്തിൻമാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,കൂട്ടിനായ് വന്നില്ലയെൻനിഴൽപോലുമൊപ്പം ഒറ്റക്കിരിക്കവേകാണ്മൂ, ഞാനെൻ നോവിൻനിഴലാട്ടങ്ങൾ, മാറിയെത്തുംഇരുളും വെളിച്ചവുംജനിമൃതിക്കപ്പുറംകാലത്തെ തേടുന്നു.. ഒരു പാട്ടെനിക്കിനി പാടുവാനില്ല,വാനോളമുയരാനായി ചിറകുമില്ല നാമൊരുമിച്ചു പറന്നൊരാ വീഥികൾപാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ.. ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –രിക്കാതെ പക്ഷി, നീചിറകടിച്ചുയർന്നാലും. നീContinue Reading