May 2021 (Page 2)

A : അതേയ്, ഈ ഇസ്രായേൽ- പലസ്തീൻ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമല്ലോ. B: അക്കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാൻ? A: ഇക്കണക്കിനു പോയാൽ ഇസ്രായേലുകാരും പലസ്തീൻകാരും ഇപ്രശ്നം തീര്ത്താലും കേരളത്തിൽ ഇത് കത്തിക്കൊണ്ടിരിക്കും. എമ്മാതിരി വർഗീയതയാണ് ഇവിടെ വിളമ്പിക്കൊണ്ടിരിക്കുന്നത് എന്നറിയുമോ? പലസ്തീൻ എപ്പോഴാണ് ഒരു മുസ്ലിം വിഷയമായത്? പലസ്തീനിൽ ക്രിസ്ത്യാനികളില്ലേ? B: പലസ്തീൻ ക്രിസ്ത്യാനികൾ ഭൂരിഭാഗവും നാടുവിട്ടു പോയി മറ്റു നാടുകളിൽ ആണ് ജീവിക്കുന്നത് എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ ഇപ്പോഴുംContinue Reading

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയപ്പോൾ കേരളത്തിലുടനീളവും പോളിറ്റ് ബ്യുറോയിലും ഉണ്ടായ എതിർപ്പും തുറന്ന വിമർശനവും ഏറെ ആഹ്ളാദിപ്പിച്ചു. ജാതി മത ലിംഗ വർഗ ഭേദമില്ലാത്ത കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടം ജനഹൃദയങ്ങളെ കീഴടക്കിയത് സ്വാഭാവികം. തങ്ങൾ കൊടുത്ത റെക്കോർഡ് ഭൂരിപക്ഷത്തെ മുന്നണി അവഗണിച്ചു എന്ന അമർഷവും വോട്ടർമാരെ ചൊടിപ്പിച്ചു മന്ത്രിക്കും അവരിലൂടെ സർക്കാരിനും ലഭിച്ച അന്തര്‍ദ്ദേശീയ അംഗീകാരം കേവലം പി ആർ വർക് ആണെന്ന് പരിഹസിച്ച പ്രൊഫൈലുകളുംContinue Reading

(വയലിൻ പൂക്കുന്ന മരം എന്ന കവിതാസമാഹാരത്തിൻറെ വായനാനുഭവം) ഈ കവിതകളില്‍; സ്നേഹവും, വിരക്തിയും, കയ്പും, പുളിപ്പും, ഹര്‍ഷവും, ഉന്മാദവും, നിന്ദയും, ഫലിതവും, നാശോന്മുഖത്വവും, രോഷവും, നിസ്സഹായതയും, നിസ്സംഗതയും, നിഴലും വെളിച്ചവും ഇടവിട്ട്‌ സമമായും മിശ്രമായും വിന്യസിക്കപ്പെട്ടു കിടക്കുന്നു. വ്യഥിതയൗവനം ആണ്‌ എല്ലാ കവിതകളിലേയും ക്രേന്ദ്രപമേയം. പീഡിപ്പിക്കപ്പെട്ട ബാല്യം മറികടന്ന ഒരാള്‍ യുവത്വത്തില്‍ നടത്തുന്ന തിരിഞ്ഞുനോട്ടത്തിന്‌ സമാനമാണ്‌ ഓരോ കവിതയിലേയും ജീവിതവീക്ഷണം. മനുഷ്യമനസ്സിലെ, വെളിച്ചം കടക്കാത്ത ഉള്ളറകളെയാണ്‌ സുരേഷിന്റെ കവിതകള്‍ ലക്ഷ്യംContinue Reading

മുഖ്യധാരാ മലയാളസിനിമയുടെ ചരിത്ര പുസ്തകത്തിൽ അക്ഷരങ്ങളുടെ നിറക്കൂട്ടുകൾ കൊണ്ട് പ്രേക്ഷക പുരുഷാരങ്ങളുടെ കണ്ണിനിമ്പമുള്ള അധ്യായങ്ങൾ എഴുതി ചേർത്ത വിജയശില്പിയാണ് ഡെന്നിസ് ജോസഫ്. Cut-Cut എന്ന ചലച്ചിത്ര മാഗസിൻ്റെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച ഡെന്നിസിന് കഥപറയാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു. ആകെ പറയാനുള്ള ചലച്ചിത്ര പാരമ്പര്യം ജോസ് പ്രകാശുമായുള്ള ബന്ധുത്വം മാത്രം കാമ്പുള്ള വായനയിൽ നിന്ന് ഉരുവം കൊണ്ട വൈദഗ്ധ്യവും ആകർഷണീയമായ കഥാകഥന ശൈലിയുമായി 1985 ൽ “ഈറൻസന്ധ്യ’യുമായി ഡെന്നിസ് സിനിമാലോകത്തുContinue Reading

‘തിമിര’ത്തിന്‍റെ പ്രത്യേകപ്രദര്‍ശനം കണ്ട് തിരുവനന്തപുരത്തെ കൈരളി തീയേറ്ററില്‍ നിന്നിറങ്ങി വന്നിട്ടുപോലും സുധാകരന്‍ എന്ന കഥാപാത്രത്തിനോടുള്ള രോഷം തീര്‍ന്നിരുന്നില്ല, പലര്‍ക്കും. ഒരു നായകന്‍ ആ കഥാപാത്രത്തിനു സ്വന്തം പേരിട്ട് വെള്ളിത്തിരയില്‍ വരുന്നത്, ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നിലൊരു ദ്വിത്വപ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നായകന്‍ തന്നെ പ്രതിനായകനുമാകുമ്പോള്‍ ആ ചിന്തയുടെ ആക്കവും കൂടി. മുന്നില്‍ നില്‍ക്കുന്നത് സുധാകരന്‍ എന്ന നടനല്ലെന്നും ആ കഥാപാത്രം തന്നെയാണെന്നുമുള്ള വികല്പമായിരുന്നു മനസ്സുനിറയെ. സമാനാഭിപ്രായങ്ങള്‍ മറ്റു പലരും പങ്കുവയ്ക്കുകകൂടി ചെയ്തപ്പോളാണ്‌Continue Reading