July 2018 (Page 3)

പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽContinue Reading

[dropcap]ത[/dropcap]ണ്ണീർത്തട ഭേദഗതി ബിൽ പാരിസ്ഥിക ആഘാതത്തിന്‍റെയും കൃഷിഭൂമിയുടെ വിസ്തൃതി ശോഷിക്കുന്നതിന്‍റെയും പേരിലാണ് വിമർശിക്കപ്പെടുന്നത്. എന്നാൽ ഇതിനപ്പുറം തികച്ചും ജനവിരുദ്ധമായ മറ്റൊരു നിഗൂഢ ലക്‌ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ട്. അഥവാ അതാണ് ഭേദഗതിയുടെ പ്രേരക ശക്തി. അത് എല്ലാ കക്ഷികൾക്കും, വരാനിരിക്കുന്ന സർക്കാരുകൾക്കും, പൊതു പദ്ധതി എന്ന പേരിൽ സർക്കാർ സ്ഥലം ഏറ്റെടുത്തു നല്കാൻ സാധ്യതയുള്ള സ്വകാര്യ സംരംഭകർക്കും വളരെ പ്രയോജനം ചെയ്യുന്നതാണ്.അത് കൊണ്ടാവണം ചില എതിർപ്പുകൾ ഉയർത്തി എന്നുContinue Reading

  [dropcap]പ്ര[/dropcap]ഭാതത്തിലെ മഞ്ഞ് കിടക്ക വിട്ടെഴുന്നേൽക്കാൻ മടി കാണിക്കുന്ന സ്കൂൾ കുട്ടിയാണ്. സൂര്യൻ വന്നു തട്ടി വിളിച്ചാലും മരങ്ങൾക്കിടയിലേക്ക് ഊളിയിട്ട് ഒന്നു കൂടി ചുരുണ്ടു കിടക്കും. സായാഹ്നത്തിലെ മഞ്ഞ് ദു:ഖം ഘനീഭവിച്ച മുഖവുമായി സൂര്യനു വിട നൽകുന്ന കാമുകിയാണ്. ചന്ദ്രനുദിക്കേണ്ട താമസം നിലാവുമായി ഇഴുകിച്ചേർന്നങ്ങനെ നില്ക്കും;പുലരും വരെ. പാതിരയ്ക്ക് ജനലിൻ്റെ ചില്ലുപാളിയിൽ വന്ന് മുട്ടിവിളിക്കുന്ന മഞ്ഞുണ്ട്; പിതൃക്കളുടെ അരൂപിയായ ആത്മാക്കളാണത്. മകനേ ഞങ്ങൾക്ക് നിന്നെയൊന്ന് പുണരാൻ വയ്യല്ലോ എന്നവ വിലപിക്കും.Continue Reading

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ത്രില്ലറുകളും ട്വിസ്റ്റുകളുമാണ് ഇപ്പൊള്‍ റഷ്യന്‍ രാത്രികളെ ചൂടു പിടിപ്പിക്കുന്നത്.  ഈ ലോകകപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ മുതല്‍ തുടങ്ങിയ അതിന്റെ പ്രവചനാതീത സ്വഭാവം ഇപ്പൊഴും തുടരുകയാണ്.. ജൂലൈ 15നു മോസ്ക്കൊയിലെ ഫൈനലിലും അതിന് മാറ്റമുണ്ടാകാന്‍ വഴിയില്ല.പ്രി ക്വാര്ട്ടറും,ക്വാര്ട്ടറും കഴിഞ്ഞതോടേ ടീമുകളുടെ എണ്ണം വെറും നാലായി ചുരുങ്ങിയിരിക്കുന്നു.. 2006നു ശേഷം വീണ്ടും ഒരു യൂറോപ്യന്‍ സെമിഫൈനല്‍ പോരാട്ടങ്ങള്ക്ക് അരങ്ങൊരുകയാണ്.. ലോകകപ്പ് തുടങ്ങുമ്പൊള്‍ തന്നെ കറുത്ത കുതിരകള്‍ ആരാകും എന്നContinue Reading

[dropcap]ഏ[/dropcap]തുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു എന്നാണ്‌ ഒ വി വിജയന്റെ രാഷ്ടീയ വിമര്‍ശനത്തിന്റെ കാതല്‍. മലയാളി എഴുത്തുകാരനാതുകൊണ്ടാകും, കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴുകിയതുകൊണ്ടാകും, കമ്മ്യുണിസ്റ്റ്‌ സമഗ്രാധിപത്യത്തെ വിജയന്‍ തന്റെ വിമര്‍ശനത്തിന്‍റെ ഒരു മുഖ്യ മേഖലതന്നെയാക്കി എടുത്തിരുന്നു. ഇത് അന്നും ഇന്നും നമ്മുടെ എഴുത്തുകാരുടെ (പുരോഗമന) (സി പി എം) സഹയാത്രക്ക് പിടിച്ചിട്ടില്ല. കാരണം, അത് അവരുടെയും വോട്ടുബാങ്കാണ്‌. മുഷിപ്പിക്കാന്‍ പറ്റില്ല. വിജയന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റിനെ തന്റെ ഹാസ്യചിത്രങ്ങളില്‍ വരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ,Continue Reading