September 2016 (Page 3)

    ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading

എസ്ക്കലേറ്ററിന്‍റെ തൊട്ടുമുമ്പിലെ പടിയില്‍ നിന്ന് സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പരതിക്കൊണ്ടിരുന്ന മെലിഞ്ഞ സുന്ദരന്‍ ഫോണ്‍ കീശയിലിട്ട് തൊട്ടു താഴെനില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ‘ഹെലോ’ പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ ഏതെങ്കിലും കണ്ടിരുന്നോ, പൊതുവേ യുള്ള അഭിപ്രായം എങ്ങനെ എന്നൊക്കെ എന്നോടു ചോദിച്ചു. തിരിച്ചും ഉപചാരങ്ങള്‍ പറയുന്നതിനിടെ അദ്ദേഹത്തിന്‍റെ ലാന്‍‌യാര്‍ഡില്‍ തൂങ്ങുന്നത് റിച്ചി മേത്ത എന്ന പേരാണെന്നു കാണുമ്പോള്‍ എന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെ വേലിയേറ്റം. ‘ഇന്‍ഡ്യ ഇന്‍ എ ഡേ’ – ആ വാക്കുകള്‍Continue Reading

പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ – കുഴൂർ വിൽസന്റെയും കരീം മലപ്പട്ടത്തിന്റെയും കവിതകളിലൂടെ കവിതൻ നാദമല്ലേതോ നാദത്തിൻ കവി സങ്കടം വരുന്നു പോകുന്നു സന്തോഷം വരുന്നു പോകുന്നു പ്രേമം വരുന്നു പോകുന്നു കാമം വരുന്നു പോകുന്നു അത്ഭുതം ആശ്ചര്യം വെറുപ്പ് ഇഷ്ടം വരുന്നു പോകുന്നു കുറെക്കൂടി നിൽക്കണേയെന്നു നിർബന്ധിക്കാഞ്ഞിട്ടല്ല വരുന്നു പോകുന്നു എത്ര നിർബന്ധിച്ചാലും നിയന്ത്രണത്തിലാവാത്ത ഒരു ലോകമുണ്ട് കുഴൂർ വിൽസന്റെ കവിതയ്ക്ക്.വന്നും പൊയ്ക്കൊണ്ടിരിക്കുന്ന വികാരങ്ങളെ പോലെ അതു കവിതയെ ചഞ്ചലമാക്കും. ഭാഷാContinue Reading

[dropcap]എ[/dropcap]ന്‍റെ കൊച്ചുകൂട്ടുകാരൻ പ്രണവിനിപ്പോൾ ഒൻപതുവയസ്സുണ്ട്. രണ്ടര വയസ്സുള്ളപ്പോൾ കൂട്ട് കൂടിയതാണ്. കുറച്ചുകാലം അവന്‍റെയമ്മ സൊനാലി, ഹോസ്റ്റലിൽ എന്നോടൊപ്പമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു പൂനയ്ക്കു പോയതിനുശേഷം വീണ്ടും അവളെ കാണുമ്പോൾ കൂട്ടായിട്ട് ഈ കുഞ്ഞുട്രോഫിയുമുണ്ട്. അവളുടെ ഭര്‍ത്താവ്, കെമിസ്റ്റായ കിഷോറിന് ട്രാൻസ്ഫർ കിട്ടി ബാംഗ്ലൂർക്കു വന്നതാണ്. സൊനാലി ജോലിയൊക്കെ വിട്ട് കുട്ടിക്കെമിസ്റ്റുമായി അടിച്ചുപൊളിച്ചു കഴിയുന്നു. അവരെക്കുറിച്ചു പറയുകയാണേൽ…. ‘മെയ്‌ഡ് ഫോര്‍ ഈച്ച് അദർ’ എന്ന പരസ്യവാചകത്തിനു പറ്റിയ ജോടി. ലയൺസ് ക്ലബ് നടത്തിയContinue Reading

മലയാളത്തിന്റെ  സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക് നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു. നന്ദി തിരുവോണമേ നന്ദി!  ഓണസദ്യ വള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു. ബാല്യകാലസഖി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു.Continue Reading