LITERATURE (Page 150)

അവർ രണ്ടുപേരും സംസാരിക്കുന്നതിലേറെ പിറുപിറുക്കുകയായിരുന്നു: ആ ബന്ധം അല്പം മുമ്പു തുടങ്ങിയിട്ടേയുള്ളു, രണ്ടുപേരുടെയും തല പമ്പരം കറങ്ങുന്നുമുണ്ട്; അതു പ്രണയമായിരുന്നു. പ്രണയവും അതിനെത്തുടർന്നുവരുന്ന മറ്റേതും: അസൂയ. -കൊള്ളാം, നീ ആദ്യമായി പ്രേമിക്കുന്നത് എന്നെയാണെന്നു നീ പറയുന്നതു ഞാൻ വിശ്വസിക്കാം, അതു കേൾക്കുന്നത് എനിക്കിഷ്ടവുമാണ്‌. എന്നാൽ നീ നേരു പറയണം, നേരു മാത്രം പറയുകയും വേണം: എന്നെ ചുംബിക്കുന്നതിനു മുമ്പ് മറ്റൊരു സ്ത്രീയേയും നീ ചുംബിച്ചിട്ടില്ല? കാര്യം ലളിതമായിരുന്നു. -ഉണ്ട്, മുമ്പ്Continue Reading

തൊണ്ണൂറുകളുടെ തുടക്കം. മുംബൈയിലെ ബാന്ദ്രയിൽ Fr. Agnel Institute -ൽ പഠിക്കുന്ന കാലം. ഇടയ്ക്ക് എപ്പോഴോ നാട്ടിൽ വന്ന സമയത്ത് വലിയ ഒരാഗ്രഹം. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിൽ പങ്കെടുക്കണം. മനസ്സിനെ ബാധിച്ചിരിക്കുന്ന കൗമാര, യൗവ്വന അസ്കിതകൾ മാറ്റിയെടുക്കുക, ജീവിത ലക്ഷ്യം കണ്ടെത്തുക, സ്വഭാവ രൂപീകരണം, നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ട പ്രത്യേക പ്രാർത്ഥന, Self discipline, personality development, future planning അങ്ങനെ നീണ്ടContinue Reading

അങ്ങിനെ ജനുവരി 9ന് ഇസ്ലാം മത പ്രബോധകൻ എം.എം. അക്ബറും പ്രശസ്ത യുക്തിവാദിയും എക്സ് മുസ്ലീമും ആയ ഇ. എ. ജബ്ബാറും ഗോദയിൽ ഏറ്റുമുട്ടുകയാണ്. മതവും മത നിഷേധവും തമ്മിലുള്ള, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള, ദൈവത്തിന് സമ്പൂർണ്ണമായി കീഴടങ്ങുന്നവരും ദൈവത്തിന്‍റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള സംവാദം.. തീ പാറും, തീർച്ച….! ജബ്ബാറും അദ്ദേഹത്തിന്‍റെ അനുയായികളായ യുക്തിവാദികളും അക്ബറിനെ ജബ്ബാർ മലർത്തിയടിക്കുന്നതും, അക്ബറിന്‍റെ അനുയായികളായ കുറേപേരെങ്കിലും മതവിശ്വാസം ഉപേക്ഷിച്ച്Continue Reading

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading

അങ്ങയുടെ പാദപത്മങ്ങളിൽ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെContinue Reading