അരങ്ങു കവി
കവിയരങ്ങില്‍ ഞാന്‍കവിത വായിപ്പൂ.കവികളൊക്കെയുംഅരങ്ങിലെന്‍പിന്നില്‍. കവികളല്ലാത്തോ-രരങ്ങിനു മുന്നില്‍നിരന്നിരുന്നുള്ളില്‍കവിതയുമായി. കവികളൊന്നുമെന്‍കവിത കേള്‍ക്കില്ലഅവരവരുടെകവിതയിലാവും. കവിതയുള്ളിലായ്മുഴങ്ങുമാള്‍ക്കാരോകവിതയ്ക്കുള്ളിലെകവിതയോര്‍ത്തിടും. കവിതയെന്നു ഞാന്‍വെറുതെ കൂകിപ്പോംകവിതയിലാരുംകവച്ചിരിപ്പില്ല. തിരിച്ചിരിക്കുമ്പോള്‍ചിരിച്ചു കാട്ടുന്നുകവികളത്രയുംകവിതയായോ ഞാന്‍? സദസ്സൊരിത്തിരിസ്വദിച്ച പോല്‍ മുഖംവിടര്‍ത്തിടുന്നെന്നില്‍കവിയെന്നായോ ഞാന്‍? കവർ: ജ്യോതിസ് പരവൂർContinue Reading





















