മെതിലാജ് എം. എ. (Page 6)

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

[dropcap]ഇ[/dropcap]ഇക്കഴിഞ്ഞയാഴ്ച ഇന്ത്യാ പാക് അതിർത്തിയിൽ  നിന്ന് ഏതാണ്ട് മുന്നൂറു കി മി മാത്രം അകലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഞാൻ.  ഒരു മിലിട്ടറി നഗരം കൂടിയായ ജൈസാൾമീരിൽ. ഒപ്പം അഞ്ചു സുഹൃത്തുക്കളും. എല്ലാ വർഷവും ചരിത്രമുറങ്ങുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നഗരം ഒരുമിച്ചു സന്ദർശിക്കണമെന്നു  തീരുമാനിച്ചതിനു ശേഷമുള്ള രണ്ടാം യാത്ര. കഴിഞ്ഞ വർഷം അജന്ത എല്ലോറ ഗുഹകളിലേക്കായിരുന്നു പോയത് , ഒരേപോലെ ചിന്തിക്കുന്ന ആറു മനുഷ്യർ-ഇരുപതു – ഇരുപത്തഞ്ചു വർഷമായുള്ളContinue Reading

  [dropcap]കു[/dropcap]റച്ചു നാളുകൾക്കു മുൻപാണ് ലില്ലി സിംഗിനെ കാണണമെന്ന് പറഞ്ഞു കുട്ടികൾ വീട്ടിൽ ബഹളം കൂട്ടിയത്. അതാരാ ലില്ലി സിങ് എന്ന് ഞാൻ മകളോട് ചോദിച്ചു, അയ്യേ ലില്ലി സിംഗിനെ അറിയില്ലേ എന്നാൽ വാപ്പയുടെ ജീവിതം പകുതി പോയി എന്നവൾ കളിയാക്കി ചിരിച്ചു. പ്രശസ്ത യൂ റ്റ്യുബർ ആണത്രേ. ഒടുവിൽ കുട്ടികളോടൊപ്പം ലില്ലി സിംഗിനെ കാണാൻ പോയി. ആയിരക്കണക്കിന് കുട്ടികൾ ലില്ലിസിങ്ങിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുന്നതു കണ്ടു ഞെട്ടിContinue Reading

[dropcap]കേ[/dropcap]രളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ,ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ദിനങ്ങളാണ് കടന്നു പോയത്. അത് ഇപ്പോഴും പല മേഖലകളിലും തുടർന്ന് കൊണ്ടിരിക്കുകയുമാണ്. നിങ്ങളോരോരുത്തരും ആ യന്ത്രത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ അത്തരം പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തുന്നത് ഭീമാബദ്ധമാവും. എന്നാലും ഒരുദാഹരണം പറയാതെ വയ്യ. പ്രളയത്തിന്റെ മൂന്നാം ദിവസം ഒരു സന്ദേശം കിട്ടി. ചെങ്ങന്നൂരിലുള്ള ഒരാശുപത്രിയിൽ ഓക്സിജൻ സപ്ലൈ അത്യാവശ്യമാണെന്ന്. ഇനിയും വൈകിയാൽ അത്യാഹിതമുണ്ടാകുമെന്നു. മറ്റു പലരോടുമൊപ്പം ചിലContinue Reading

[dropcap]എ[/dropcap]സ്കലേറ്ററിൽ എതിരെ വരികയായിരുന്ന പെൺകുട്ടി “ഹായ് “ എന്ന് പറഞ്ഞു വലിയ സന്തോഷത്തോടെ ചിരിച്ചപ്പോൾ ഞാൻ ആദ്യം എന്നെത്തന്നെയാണോ എന്ന് സംശയിച്ചു, ചിരിക്കാൻ മറന്നോ എന്ന് സംശയം . അപ്പോഴേക്കും മുകളിൽ എത്തിക്കഴിഞ്ഞിരുന്ന അവൾ പുഷ് ചെയറിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒപ്പമുള്ള ഭർത്താവിനെ ഏൽപ്പിച്ചു താഴേക്ക് വീണ്ടും എസ്കലേറ്ററിൽ കയറിക്കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പമുള്ളത് അവളുടെ അമ്മയാവണം “എന്നെ ഓർമ്മയുണ്ടോ “ അവൾ ചോദിച്ചു “മനസ്സിലായില്ല “ ഞാൻ ഇത്തവണ നന്നായി ചിരിച്ചുContinue Reading

(മേതിലാജിന്റെ ‘ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര’ എന്ന ഈ യാത്രാനുഭവം വായിച്ചു കലാകാരനായ പ്രസാദ് കുമാർ വരച്ച ചിത്രമാണിത്.) [dropcap]ഉ[/dropcap]ച്ചക്ക് ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഓട്ടോയിൽ കയറുമ്പോൾ ബസ് സ്റ്റാൻഡ് എന്ന് പറയണമെന്നാണ് മനസ്സിൽ കരുതിയിരുന്നത്. തൃശ്‌നാപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി രാത്രിയിലേ നേരിട്ടുള്ള ബസ്സുള്ളൂ എന്നറിയാതെയല്ല. മധുരയിൽ ഇറങ്ങി അവിടെ നിന്ന് ആദ്യം കിട്ടുന്ന ബസ്സിൽ കയറി തിരുനെൽവേലിയിലോ, നാഗർContinue Reading