March 2017 (Page 6)

[dropcap]A[/dropcap]ttukal Amma  – The Goddess of Millions  എന്ന പുസ്തകം വായിച്ചു പൂർത്തിയാക്കിയതിൽ പിന്നെ രചയിതാവായ  ലക്ഷ്മി രാജീവിനോട് എന്‍റെ  ആദ്യത്തെ അന്വേഷണം ഇതായിരുന്നു  ” ഈ പുസ്തകം എഴുതാനുള്ള  പ്രേരണ എന്തായിരുന്നു ?” അതിനൊരു കാരണമുണ്ട്.ക്ഷേത്ര ങ്ങളെ  സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ  മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട്  വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു  ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും,Continue Reading

  [dropcap]ബ്രി[/dropcap]ട്ടിഷ് ഇന്ത്യയിലാണ് വിവാഹപ്രായം നിജപ്പെടുത്താനുള്ള ആദ്യനടപടികള്‍ ഉണ്ടാകുന്നത്. 1891 ല്‍ പാസാക്കിയ Age of consent bill ആണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍നിന്നും 12 വയസ്സാക്കി ഉയര്‍ത്തിയത്. അതിനുതാഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കപ്പെടുന്ന നിയമവും കൊണ്ടുവന്നു. ആ ബില്ലിന് പ്രചോദനമായത് രണ്ട് കേസുകളായിരുന്നു. ഒന്നാമതേത്, 1889 ല്‍ പതിനൊന്നുവയസ്സുള്ള ഫൂല്‍മണിയെന്ന ബംഗാളി പെണ്‍കുട്ടി വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍തന്നെ നിര്‍ബന്ധിത ലൈംഗികവേഴ്ചയെതുടര്‍ന്ന് ചോരവാര്‍ന്ന് മരിച്ച സംഭവമാണ്. കോടതിവിചാരണയില്‍Continue Reading

  [dropcap]നാ[/dropcap]ല്പത്താറു പശുക്കളുള്ള ഗോപാലന്‌ ഗോപാലശ്രീ പുരസ്ക്കാരം. പശുക്കള്‍ക്ക് കാടിവെള്ളവും ഉണക്കപ്പുല്ലും പഴത്തൊലിയും കപ്പമുട്ടിയും മൂക്കില്‍ തുളയിട്ട് അതിലൂടെ കയറും വിധി പോലെ നാലുമുഴം കയര്‍ വേറെയും!Continue Reading

  [dropcap]ഉ[/dropcap]ദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ,  ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ  സൌബാലി ആസനസ്ഥയായി . അടുത്തു നിന്നിരുന്ന  കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ   വിദുരൻ ചവിട്ടു  പടിയിൽ ഇരുന്നതായി ഭാവിച്ചു   .അക്കാലത്ത് ശൂദ്രന്മാർക്കുള്ള റിസർവഡ് സീറ്റ് അതായിരുന്നു. . ഹസ്തിനപുരം അരമനയിലെ ‘ ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റീ കൂടിയതായി അറിയിച്ചു കൊണ്ട് സൌബാലി മേശമേൽ മൂന്നുContinue Reading

[dropcap]ഒ[/dropcap]രർത്ഥത്തിൽ ടി.ദാമോദരനെതിരെ രഞ്ജിത് ഉയർത്തിയ വിമർശനത്തിൽ കഴമ്പുണ്ട്. അതിനയാൾ ഉപയോഗിച്ച ഭാഷയും ശൈലിയുമാണ് അശ്ലീലം. തിരശീലയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ തന്റെ തന്നെ ഫൃൂഡൽ പകർപ്പുകളാണെന്ന് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് രഞ്ജിതിന്റെ ഭാഷ. സ്ത്രീവിരുദ്ധ പരാമർശമുളള സിനിമകളിൽ ഇനി മുതൽ താൻ അഭിനയിക്കുകയില്ലെന്ന നടൻ പൃഥ്വിരാജിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ട് എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രേംചന്ദ് മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലെ ഒരു പരാമർശമാണ് രഞ്ജിതിനെ ചൊടിപ്പിച്ചത്.  “കളളുകുടി നിർത്തിയത് നന്നായി, ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗംContinue Reading