LITERATURE (Page 173)

കുഞ്ഞമ്മാവന്റെവീടിന്റെ തെക്കേ കോലായിലായിരുന്നു അമ്മയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരുന്നത്. രാത്രിയുടെ ഏതോ യാമത്തിൽ ആരുമറിയാതെയാണ് അവർ പോയത്. അല്ലെങ്കിലും ജീവിതത്തിലെ എല്ലാ യാത്രകളിലും അവർ ഒറ്റക്കായിരുന്നല്ലോ അച്ഛന്റെ മരണ ശേഷമാണ് തറവാട് വിറ്റ് സഹോദരങ്ങൾക്ക് വീതം വക്കേണ്ടി വന്നത്. നാല്പത് വർഷം ജീവിച്ച വീട്ടിൽ നിന്ന് അച്ഛന്റെ ഭാഗമായ് കിട്ടിയ വിഹിതവും വാങ്ങി പടിയിറങ്ങുമ്പോൾ മാത്രമാണ് ആദ്യമായ് അമ്മ ദിശയറിയാതെ പകച്ചു നില്ക്കുന്നതു കണ്ടത്. കയറിക്കിടക്കാൻ ഇടമില്ലാത്തവളുടെ മിഴികളിലെContinue Reading

  1879 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട്‌ എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ്Continue Reading

  1  പുസ്തകങ്ങൾക്കകത്ത് അടഞ്ഞുകിടക്കുന്നു തുറക്കുമ്പോൾ വായിക്കാനാകാത്ത ഇരുൾ പുസ്തകങ്ങൾക്കിടയിൽ ഷെൽഫിനകത്ത് തൊട്ടു നോക്കാം മണത്തറിയാം പുതിയ പുസ്തകങ്ങൾക്കകത്തെ നറുമണമുള്ള ഇരുളല്ല പഴയ പുസ്തകങ്ങളിൽ, മഞ്ഞച്ച് അഴുകിയിരിക്കും… വായിക്കാനാകാത്ത അകത്തെ ഇരുളാണ് ഓരോ പുസ്തകത്തേയും നിശബ്ദമാക്കുന്നത് പുസ്തകപ്പുഴുക്കൾ വായിക്കുന്നത്. 2  ഒരു പുൽച്ചാടി എനിക്ക് മുമ്പേ മരിച്ചു പോയി എന്റെ മുറിയിൽ ജനൽപ്പടിയിൽ ഒരിടത്ത് അവിടം നഷ്ട്ടപ്പെടുന്നു പുൽച്ചാടിയുടെ മരണത്തോടെ ജനൽച്ചില്ല് വെളിച്ചം മരപ്പടി പുൽച്ചാടി ഞാനും മറന്നേക്കാം ആContinue Reading

”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്‍റെ കാല്‍ തൊട്ട് അവസാനമായി മകന്‍ യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്‌. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍Continue Reading

  1916ലെ മഞ്ഞുകാലത്ത് ഒരു കോപ്പെക്കു പോലും കൈയിലില്ലാതെ, ഒരു കള്ളപ്പാസ്പോർട്ടുമായി ഞാൻ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിപ്പെട്ടു. റഷ്യൻ സാഹിത്യം പഠിപ്പിക്കുന്ന അലെക്സി കസാന്ത്സേവ് എനിക്കഭയം തന്നു.   പെസ്കിയിലെ* തണുത്തുകോച്ചുന്ന, മഞ്ഞിച്ച, നാറുന്ന ഒരു തെരുവിലാണ്‌ അയാൾ താമസിച്ചിരുന്നത്. അല്പശമ്പളക്കാരനായ അയാൾ അധികവരുമാനത്തിനു വേണ്ടി സ്പാനിഷിൽ നിന്ന് പരിഭാഷകൾ ചെയ്തിരുന്നു; ബ്ലാസ്ക്കോ ഇബാനെഥിന്റെ* പേര്‌ പൊങ്ങിവരുന്ന സമയമായിരുന്നു അത്.   കസാന്ത്സേവ് ഇന്നേവരെ സ്പെയിനിൽ പോയിട്ടില്ലെന്നു മാത്രമല്ല, അതുവഴിContinue Reading