LITERATURE (Page 155)

  കാഴ്ചയുടെ ഒരു തുണ്ട് നിനക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട് ആളൊഴിയുമ്പോൾ വീണ്ടും വരച്ചുചേർക്കാൻ പാകപ്പെടാത്ത നിറങ്ങൾ മറന്നുപോകാത്ത ഏതോ കാലമെന്ന് നീ പറയും ഓർമ്മകൾക്കുമേൽ മഴവില്ലിന്റെ ദേശങ്ങളിൽനിന്ന് നമ്മൾ കൈയ്യെത്തിപ്പിടിക്കും കാഴ്ചയുടെ ഒരു തുണ്ട് സ്ഫടികയുടലുകൾക്കിടയിൽ നമ്മുടേതല്ലാതെ മെല്ലെ ഘനീഭവിച്ചുറഞ്ഞിടും…Continue Reading

  യു.പി.യിലെ അമേതിയില്‍ നിന്ന് മത്സരിക്കുന്നതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്,രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാവുകയാണ്. എന്ന വാർത്ത കേരള രാഷ്‌ട്രീയത്തെ കീഴ്മേൽ മറിക്കുന്ന സംഭവമായി തീർന്നിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സെക്കുലർ ഗ്രൂപ്പിന്റെ ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് മത്സരിക്കാൻ വരുമ്പോൾ സംഘ പരിവാര്‍‍ ചേരിയില്‍ നിന്നുള്ളതിനേക്കാള്‍ എതിർശബ്ദം കേള്‍ക്കുന്നത് ഇടതു പാളയത്തിൽ നിന്നാണ്-. ഐഡിയോളോജിക്ക് ഉപരി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ മുൻപിൽ കാണുന്ന ഇടതു പാർട്ടികളെ ആണ്Continue Reading

  പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്റെ കന്നി സംവിധാന സംരംഭമായി ലൂസിഫർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളക്ക് വേണ്ടി മറ്റൊരു കഥാപരിസരത്തിൽ മുരളി ഗോപി എഴുതിയ സിനിമയുടെ പേരായിരുന്നു ലൂസിഫർ. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ലൂസിഫർ മാറി. മോഹൻലാലിൻറെ താര സാനിധ്യത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയെ ചുറ്റി നിൽക്കുന്നതൊക്കെ വാർത്ത ആയിരുന്നു. സ്ക്രീനിനു മുന്നിൽContinue Reading

  ബാലപംക്തിക്കാലം മുതല്‍ നമ്മള്‍ അറിയുമായിരുന്നല്ലോ എന്നായിരുന്നു അഷിതയുടെ ആദ്യത്തെ കത്തിനുള്ളില്‍ എനിക്കായി ഒളിപ്പിച്ച വിസ്മയം. എന്‍റെ ‘മടങ്ങിപ്പോകുന്നവര്‍’ നമ്പൂതിരിച്ചിത്രത്തോടെ അച്ചടിച്ചുവന്ന എണ്‍പതിലെന്നോ ആയിരുന്നു അത്. ഞങ്ങളെ രണ്ടുപേരെയും അറിയുന്ന മറ്റൊരു സുഹൃത്ത് ഇതിനിടയിലുണ്ടായിരുന്നെന്ന് പിന്നീടാണ്‌ ഞാനറിയുന്നതുപോലും. ഒരു കഥയ്ക്കുശേഷം പൊടുന്നനെ വരുന്ന ഒരു കത്ത് അക്കാലത്തെ ചില കുഞ്ഞുകുഞ്ഞുസന്തോഷങ്ങളിലൊന്നായിരുന്നു. പിന്നെ, ചെറിയ ഇടവേളകളില്‍ ഓര്‍ക്കാനേരം ഒരു കത്ത്. കത്തുകളില്‍ വായിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. പുതുതായിക്കിട്ടുന്ന സൗഹൃദങ്ങളെക്കുറിച്ചെഴുതും. നെറ്റിയില്‍ കലയുള്ളContinue Reading

  ഇക്കഴിഞ്ഞ മെയ് 16ന് ദില്ലിയിൽ നടന്ന പ്രൗഢഗംഭീരമായ ദേശീയ പുരസ്കാര വേളയിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്ന് പദ്മശ്രീ സ്വീകരിക്കാനും, തിരിച്ച് അദ്ദേത്തിന്റെ ശിരസ്സിൽ തന്റെ കൈവെച്ച് അനുഗ്രഹിക്കാനുമുള്ള അപൂർവ്വ ഭാഗ്യം വൃദ്ധയായ തിമ്മക്കയ്ക്കുണ്ടായി. ഏകദേശം 60 വർഷങ്ങൾക്ക് മുമ്പാണ് തിമ്മക്കയും അവരുടെ ഭർത്താവ് ചിക്കയ്യയും തങ്ങളുടെ ഗ്രാമത്തിനടുത്തു കൂടെ പോകുന്ന ഹുളിക്കൽ- കുടൂർ (SH94) റോഡിനിരുവശവും ആൽമരത്തൈകൾ നട്ടുവളർത്താൻ തുടങ്ങിയത്. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന നിരക്ഷരരായContinue Reading