സോമൻ പി ചീരാൽ

  ഇക്കഴിഞ്ഞ മെയ് 16ന് ദില്ലിയിൽ നടന്ന പ്രൗഢഗംഭീരമായ ദേശീയ പുരസ്കാര വേളയിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്ന് പദ്മശ്രീ സ്വീകരിക്കാനും, തിരിച്ച് അദ്ദേത്തിന്റെ ശിരസ്സിൽ തന്റെ കൈവെച്ച് അനുഗ്രഹിക്കാനുമുള്ള അപൂർവ്വ ഭാഗ്യം വൃദ്ധയായ തിമ്മക്കയ്ക്കുണ്ടായി. ഏകദേശം 60 വർഷങ്ങൾക്ക് മുമ്പാണ് തിമ്മക്കയും അവരുടെ ഭർത്താവ് ചിക്കയ്യയും തങ്ങളുടെ ഗ്രാമത്തിനടുത്തു കൂടെ പോകുന്ന ഹുളിക്കൽ- കുടൂർ (SH94) റോഡിനിരുവശവും ആൽമരത്തൈകൾ നട്ടുവളർത്താൻ തുടങ്ങിയത്. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന നിരക്ഷരരായContinue Reading