LITERATURE (Page 173)

”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്‍റെ കാല്‍ തൊട്ട് അവസാനമായി മകന്‍ യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്‌. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍Continue Reading

  1916ലെ മഞ്ഞുകാലത്ത് ഒരു കോപ്പെക്കു പോലും കൈയിലില്ലാതെ, ഒരു കള്ളപ്പാസ്പോർട്ടുമായി ഞാൻ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിപ്പെട്ടു. റഷ്യൻ സാഹിത്യം പഠിപ്പിക്കുന്ന അലെക്സി കസാന്ത്സേവ് എനിക്കഭയം തന്നു.   പെസ്കിയിലെ* തണുത്തുകോച്ചുന്ന, മഞ്ഞിച്ച, നാറുന്ന ഒരു തെരുവിലാണ്‌ അയാൾ താമസിച്ചിരുന്നത്. അല്പശമ്പളക്കാരനായ അയാൾ അധികവരുമാനത്തിനു വേണ്ടി സ്പാനിഷിൽ നിന്ന് പരിഭാഷകൾ ചെയ്തിരുന്നു; ബ്ലാസ്ക്കോ ഇബാനെഥിന്റെ* പേര്‌ പൊങ്ങിവരുന്ന സമയമായിരുന്നു അത്.   കസാന്ത്സേവ് ഇന്നേവരെ സ്പെയിനിൽ പോയിട്ടില്ലെന്നു മാത്രമല്ല, അതുവഴിContinue Reading

  നേര്‍ത്ത മഴയുണ്ട് തണുപ്പു കുറഞ്ഞിട്ടുണ്ട് കറിവേപ്പിലച്ചെടിച്ചട്ടി പുറത്തേയ്ക്കു വയ്‌ക്കണോ? ഏയ്.. വേണ്ട വേണ്ട കഴിഞ്ഞ വിന്‍ററിലതിന്‍റെ തള്ള ചത്തതോര്‍മ്മയില്ലേ? ഞാന്‍ ലീവില്‍, നാട്ടിലായിരുന്നപ്പോള്‍ മൈനസ് തണുപ്പുള്ള രാത്രിയില്‍ ആരോ വാതില്‍ തുറന്നിട്ടതാണ്‌. ഞാനല്ല ഞാനല്ല ഞാനുമല്ല അതങ്ങനെയാണ്‌. ഞങ്ങളുടെ പരമാധികാരറിപ്പബ്‌ളിക്കില്‍ ആരും കുറ്റം ചെയ്യില്ല. ഇതുവരെ, ആരും കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. പിടിക്കപ്പെട്ടാല്‍ പോലും ഇലയുതിര്‍ക്കുന്നതു പോലെ കൂളായി ഊരിപ്പോരും. ഓര്‍മ്മയുണ്ടോ, ശ്രീലങ്കയില്‍ വച്ച് കഴിച്ച ആ കറിവേപ്പിലക്കറി?Continue Reading

  ഇരുട്ടിനെ ചങ്ങലയ്‌ക്കു ഇട്ട  മരച്ചുവട്ടിൽ – അഗാധമായ ഒരു മാളത്തിലേയ്ക്കു , പാതി ഉടൽ കടത്തി ഇര പിടിക്കുന്ന പാമ്പിനെ നോക്കി മൂങ്ങ അക്ഷമ കൊണ്ടു. രാത്രിയുടെ രണ്ടാം യാമത്തിൽ അതു വഴി കടന്നു പോയ ഒരു കൈനോട്ടക്കാരന്റെ ഭാണ്ഡത്തിൽ നിന്നും എവിടെ നിന്നോ മോഷ്ടിച്ച ഒരു ചെമ്പു പാത്രം, നിലത്തു വീണു കിടന്നു. മൂന്നാം യാമത്തിൽ അവിടെ വന്ന രണ്ടു കള്ളന്മാർ, ഇരുട്ട് നിറച്ചു വച്ച ആContinue Reading

മലയാളത്തിൽ പാട്ടെഴുത്തുകാർ ധാരാളുണ്ട്. പല ആനുകാലികങ്ങളിലും പാട്ടെഴുത്തുകൾ പതിവായി പ്രസിദ്ധീകരിച്ച് വരുന്നുമുണ്ട്. എന്നാൽ ഓരോ പാട്ടിനെക്കുറിച്ചും സമഗ്രമായ പഠനങ്ങൾ അധികമൊന്നും കാണാറില്ല. ഒരു ഗാനത്തിന്റെ സാഹിത്യ ഭംഗി, അതിനുപയോഗിച്ച പശ്ചാത്തല സംഗീത വാദ്യങ്ങൾ കഥാസന്ദർഭവുമായി ആ ഗാനത്തിന്റെ യോജിപ്പും പ്രസക്തിയും ഇതൊക്കെ പഠന വിധേയമാക്കുമ്പോഴേ അതൊരു സമഗ്ര പഠനമാകുകയുള്ളു. പല പാട്ടെഴുത്തുകളിലും പശ്ചാത്തല സംഗീതം പഠന വിധേയമാകാറേയില്ല. പിൽക്കാലത്ത് പ്രശസ്തരായ പല സംഗീത സംവിധായകരും ആദ്യകാലങ്ങളിൽ പശ്ചാത്തല സംഗീതം നിയന്ത്രിച്ചവരായിരുന്നുContinue Reading