കവിത (Page 18)

പെൺജീവിതംഒരുകെട്ടുപുള്ളിയാകുന്നു.ഒരക്ഷരമാലയിലുംസ്ഥാനമില്ലാത്തൊരുകെട്ടുപുള്ളി. **നിന്റെ മൗനത്തിൻ കൂർത്ത വക്കിൽ തട്ടിഎൻ ഹൃദയം ചോരവാർന്നിടുമ്പോൾനിൻമിഴിയിൽത്തന്നെ സാന്ത്വനം തേടിഇന്നും, പാവമെൻ ഹൃദയവും ഞാനും…. **നീയധികമൊന്നും പറയണമെന്നില്ല. കണ്ണിൽ നോക്കി ഇരിക്കണമെന്നുമില്ല. ഒന്നോ രണ്ടോ വാക്ക്..ഒട്ടും കൂടുതൽ വേണ്ട. ഉള്ളിൽ ഉള്ളത് മുഴുവൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ മറച്ച് നേർത്ത ചിരി ഒളിപ്പിച്ചു വച്ചഒന്നോ രണ്ടോ വാക്ക്… നിന്റെയുള്ളിൽ ഞാനുണ്ടെന്ന്പറയാതെ പറയാൻ കഴിയുന്നഅത്രയും കുറച്ച്.. നീയും ഞാനും തമ്മിൽ അകലുന്നില്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ മാത്രം കുറച്ച്.. **ജോലിContinue Reading

ഒന്ന് മടപ്പാട്ടപ്പറമ്പിൽപുഞ്ചക്കുളത്തിൽപുന്നമരത്തിൻ വേരിലൂന്നികുളിക്കാനിറങ്ങി കുളിരു തൊട്ടുതിരിഞ്ഞു നോക്കിയാൽപാമ്പു ചുറ്റിപ്പിണഞ്ഞെന്നോണംപുന്നമരത്തിൻ വേരിനാലൊരു പൊത്ത്;ആ പൊത്തിൽ പാമ്പുണ്ടെന്നു വെപ്പ്.പാമ്പിൻ കൊത്തു പേടിച്ചുചണ്ടി നീക്കി മുങ്ങിപ്പൊങ്ങിയ ബാല്യംകൊത്തുകൊള്ളാതെ മുതിർന്നതിനാൽഒരു കുളിക്കവിത എഴുതാൻഭാഗ്യമുണ്ടായി. രണ്ട് ദിനേന മോന്തിക്ക്കടലിൻ്റെ പടിഞ്ഞാറെക്കടവിൽസൂര്യൻ കുളിക്കാനിറങ്ങുന്നു.ഇക്കുളിയില്ലാതെങ്ങനെനാളെ വെളുക്കും?കുളിക്കാതെ വെളുക്കുമെന്നത്പൂശിയ ചായംഇളകാതെ നോക്കും വ്യാമോഹം! മൂന്ന് മീനുകൾക്കു കുളിജീവിതത്തിൻ്റെ പര്യായം;കര മരണത്തിൻ്റെ മറുവാക്ക്! നാല് വെള്ളിയാഴ്ചയെ കുളിപ്പിച്ചൊരുക്കിബാപ്പ പൂമുഖത്തിരുന്നാൽഅത്തറും കൊണ്ട് കാറ്റുണ്ടാകുംപള്ളിയിലേക്കു ചൂളം കുത്തുന്നു. അഞ്ച് ഒരു തുള്ളി നനയാതെയുംകുളിക്കാമെന്ന്പെരുമഴയത്തൊരു ചേമ്പിലപ്പാഠം. ആറ്Continue Reading

എന്താണ് സംഭവിച്ചതെന്ന്നിനക്കറിയേണ്ടതുപോലെഎനിക്കും അറിയണമെന്നുണ്ട്.അറിയുന്നതുവരെഅതിനൊരുത്തരമില്ലതന്നെ.അല്ലെങ്കിലുംചോദ്യങ്ങൾക്കു മുന്നേഉത്തരപ്പിറവിയില്ല-യെന്നറിക നീ സഖേ…. ചോദ്യശരമാരിനടുവിലെവിഷാദപർവ്വവനസ്ഥലിയാ-ണവർതൻനികുംഭില …പരസ്പരം നോക്കി നെടുവീർപ്പിടൽ.കാതുകൾക്ക് അരോചകമാംശബ്ദമുറിവുകൾ. എന്താണ് സംഭവിച്ചതെന്നചോദ്യത്തിനുത്തരം കിട്ടും മുമ്പേയാത്രയാവുന്നുകിഞ്ചന വർത്തമാനയാത്രകൾ.അടിമവേഷം കെട്ടിയവർതൻ,വേതാളനടനം.സംഭവിക്കുന്നതെല്ലാമറിയുവാനുംകേൾക്കുവാനുംഞാനിവിടെഎന്തിനാണ്,ഏതിനെന്നറിയാതെഒറ്റയ്ക്കിരിപ്പാണ്. കവർ: ജ്യോതിസ് പരവൂർContinue Reading

1അറ്റവേരിൻ കടയ്ക്കൽഇട്ടുമൂടുന്നു നോവുകൾ ഉച്ചവാടിപ്പടിയിറങ്ങുന്നുപച്ച പാതിവരണ്ട നിലങ്ങൾ ഒച്ചയില്ല…ഒളികണ്ണയച്ചൊരുനോട്ടമില്ല.അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്. നഗ്നമാണ്അകം പുറം കായ്ക്കാത്തഭഗ്നസ്വപ്നങ്ങൾഉണങ്ങിയ പാഴ്മരം. എങ്ങുമില്ലാത്തണൽചുവടുഴിഞ്ഞ് ഖിന്നനിവൻനിന്നെയോർക്കുന്നു ധാത്രി. 2കുടിയിറങ്ങി-ത്തിരിഞ്ഞുനില്ക്കുന്നുവോഉടലറുത്തതലകൾക്കു താങ്ങായ്. എവിടെയുംഅറ്റവേര്അസ്വസ്ഥഹൃദയമേനിവർന്നിങ്ങെണീക്കാം മറുവഴി-ക്കെരികണ്ണുപായിച്ച്കവലയിലുണ്ടിവ-നെന്നുമനാഥൻ. കവർ: ജ്യോതിസ് പരവൂർContinue Reading

ഉയരാനിരിക്കുന്നപുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടിപൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,മര ഉരുപ്പടികളെ കാണുമ്പോൾ ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു. ഒറ്റപ്പാലത്തെറെയിൽവേ സ്റ്റേഷൻ വഴിയിലെപഴയ കെട്ടിടത്തിലെകോണി കയറിക്കഴിഞ്ഞാൽആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് . അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽകലക്ടർക്ക് നിവേദനം കൊടുത്തുമയിൽ വാഹനം ഏറ്റെടുത്തറൂട്ട് ബസ്സുണ്ട് ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ളബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.എല്ലാ കിതപ്പും തീർത്ത്കണ്ടക്ടറും ഡ്രൈവറുംപുറത്ത് ചായ കുടിക്കാനിറങ്ങും. കെട്ടിക്കൊണ്ടുപോകും വരെയുള്ളലോക സഞ്ചാരംചേച്ചിമാരുടെContinue Reading