സ്മരണാഞ്ജലി

‘ഏത് കവിത പാടണം നിൻ ചേതനയിൽ മധുരം പകരാൻ..എങ്ങനെ ഞാൻ തുടങ്ങണം നിൻ സങ്കല്പംപീലിവിടർത്താൻ!’ കേൾവിയുടെ അതിരില്ലാത്ത ആനന്ദം പകരുന്ന പാട്ടുകൾ കേട്ട് തുടങ്ങിയത് റേഡിയോക്കാലം തൊട്ടാണ്. എൺപതുക്കളുടെ തുടക്കം . ആകാശവാണിയിൽ അപ്പോൾ എസ്.ജാനകിയുടെ പാട്ടുകൾ ഇല്ലാത്ത നേരമില്ല . നിറയും മൗനമുറഞ്ഞ കല്ലിന് പോലും ചിറക് നൽകിയ ഭാവം. പാട്ടുകൾ നമുക്ക് സമ്മാനിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ കൂടിയാണല്ലോ. ജാനകിയുടെ ‘ശിങ്കാര വേലനേ ദേവാ ’ എന്നContinue Reading

ഹിന്ദി സംഗീതലോകത്തെ വിസ്മയമായി ജ്വലിച്ച് നിന്ന ആശാ ഭോസ്‌ലെ യാത്രയായി. 1933 സെപ്റ്റംബർ 8 നാണ് അവർ ജനിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മവിഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മറാത്ത സർക്കാരിന്റെ 18 അവാർഡുകൾ, 7 ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എട്ട് പതി റ്റാണ്ട് കാലത്തെ സംഗീതജീവിതത്തിന്റെവഴിയിൽ ഏറ്റവും കൂടുതൽ ഗാനം പാടിയ ഗായിക എന്ന് ഗിന്നസ് ബുക് ഓഫ് വേൾഡ്Continue Reading

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്‌റ്റീഫൻ അന്തരിച്ചു. 1968 ൽ നടന്ന തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കുന്നിക്കൽ നാരായണനും അജിതക്കുമൊപ്പം സ്റ്റീഫൻ നേതൃത്വം നൽകി. നീണ്ട ഒളിവു ജീവിതത്തിനു ശേഷം ഒടുവിൽ 1971 ൽ പോലീസ് പിടിയിലാവുകയും തുടർന്ന് 15 വർഷങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. പിൽക്കാലത്തു സ്റ്റീഫൻ വിപ്ലവ പാത ഉപേക്ഷിക്കുകയും ഇവാഞ്ചലിസ്റ് ആയി മാറുകയും ചെയ്തു കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നക്സൽ പ്രസ്ഥാനം ഒരു തീപ്പൊരി പോലെContinue Reading

ഇന്ത്യയുടെ ചിരകാല സുഹൃത്തും, നമ്മുടെ കാലത്തെ മഹാനായ ചരിത്രകാരന്മാരിൽ ഒരാളും, പതിറ്റാണ്ടുകളായി ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബിബിസിയുടെ ശബ്ദവുമായിരുന്ന സർ മാർക്ക് ടള്ളി ജനുവരി 25ന് 90-ാം വയസ്സിൽ ഡൽഹിയിൽ വച്ച് അന്തരിച്ചു. നിരവധി തലമുറകളായി ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അദ്ദേഹത്തിന്റെ പേര് പര്യായമായി മാറി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ (ബിബിസി) ദീർഘകാല സേവനത്തിനിടയിൽ “ഇന്ത്യയുടെ ശബ്ദം” എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ടുള്ളി, വെറുമൊരു ലേഖകൻ മാത്രമായിരുന്നില്ല – ഉപഭൂഖണ്ഡത്തിന്റെ വിജയങ്ങളുടെയും ദുരന്തങ്ങളുടെയുംContinue Reading

സാധാരണക്കാരായ മലയാളികളെ സസൂക്ഷ്മമം നിരീക്ഷിച്ചാണ് ശ്രീനിവാസൻ തിരക്കഥകൾ രചിച്ചത്. അത് കൊണ്ട് തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ ആ സംഭാഷണങ്ങൾ ഇന്നും ആപ്ത വാക്യങ്ങളായി അലയടിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥകൾ “ടി പി ബാലഗോപാലൻ എം എ” യിലൂടെയും “നാടോടിക്കാറ്റി”ലൂടെയും പറഞ്ഞപ്പോൾ അതൊരു ട്രെൻഡ് സെറ്റിംഗ് ആയി. ശ്രീനിവാസൻ സ്വയം സംവിധാനം ചെയ്ത രണ്ട് സിനിമകളും മലയാളി ആണുങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. “വടക്കുനോക്കിയന്ത്ര”ത്തിൽ സംശയാലുവായ ഭർത്താവിനെയും, ചിന്താവിഷ്ടയായ ശ്യാമളയിൽ അധ്വാനവിമുഖരും മടിയന്മാരുംContinue Reading