LITERATURE (Page 73)

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരുംContinue Reading

1 ഇരുകൈകളും ചിറകുകളായ്വിടർത്തികാൽ നഖങ്ങളിൽ നിവർന്നുനിന്ന്ദേഹമല്പം ചെരിച്ച്നിൽക്കുമ്പോൾ അവൾപറക്കാനൊരുങ്ങുന്ന ഒരുപേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു! ഷോപ്പിംഗ് മാളിലെതിരക്കുകൾക്കിടയിൽമറ്റാരെയും ശ്രദ്ധിക്കാതെസ്വപ്നലോകത്തെന്ന പോലെനൃത്തച്ചുവട്പരിശീലിക്കുകയാണ് ആറേഴ്വയസ്സുള്ളൊരു പെൺകുഞ്ഞ് 2 എല്ലാപെണ്ണിലുംഒളിഞ്ഞിരിപ്പുണ്ട് ഒരുപേരറിയാപ്പക്ഷിഅവൾ കൈകളെന്നുവീശിനടക്കുന്നത് പറക്കാൻവെമ്പുന്നചിറകുകളാണോ ! എത്രയോ കരുതലോടെ സ്വന്തംകുഞ്ഞുങ്ങളെപക്ഷത്തിലൊതുക്കിസംരക്ഷിക്കുന്ന വിദ്യപക്ഷികളിൽ നിന്നായിരിക്കുംഅവൾക്കു പകർന്നു കിട്ടിയത് കണ്ണുകളിലനുരാഗംകത്തുമ്പോൾ പെണ്ണുങ്ങൾകുറുകുന്നത് പക്ഷികളായത്കൊണ്ട് തന്നെയാകാം ! എപ്പോഴുമിളകുന്ന പ്രകൃതംതന്നെ അവൾപക്ഷിയാണെന്നതിന് തെളിവ്നൽകുന്നു ശബ്ദം ശ്രവിച്ചാലറിയാംകളകൂജനങ്ങളിലെ സംഗീതംപെണ്ണൊച്ചകളിൽഒളിഞ്ഞിരിപ്പുണ്ട് ലജ്ജമൂടിയ അവളുടെമിഴികളിൽനോട്ടത്തിൻ കൂർത്തമുനകൊണ്ട് തൊട്ടുനോക്കൂഅപ്പോൾ കാണാംവർണ്ണത്തൂവലുകൾ പൊഴിച്ചുചിറകടിച്ചു പറക്കാൻ വെമ്പുന്നപൈങ്കിളികളെ ! എല്ലാപെണ്ണിലുംContinue Reading

പടിഞ്ഞാറു പടരുന്നഅന്തിച്ചുവപ്പിന്റെവർണ്ണപ്പുടവയവളുടേതല്ലേ…? മന്ദമാരുതൻ മൂളി മൂളിഉറക്കമുണർത്തുന്നപൂവിതളിന്നധരങ്ങൾഅവളുടേതല്ലേ…? നീലിമ മെഴുകുംകടൽനിറം തെളിയുംമേഘകാന്തി വിരിഞ്ഞ —തവളുടെ കണ്ണിലല്ലേ? കടൽശംഖു മൂളിയഗാന പ്രവാഹമവളുടെമാനസമുരളി നിറഞ്ഞതല്ലേ? കരിമേഘക്കാടുകൾകെട്ടഴിച്ചിട്ടൊരുകാർകൂന്തൽ നിര–കളവളുടേതല്ലേ …? ഭംഗിയിൽ മുക്കി വരച്ചൊരുചന്ദനഗാത്രംഅവളുടേതല്ലേ..? ചിരിക്കുമ്പോൾപുലരിയുടെശോഭ വിരിയുന്നു…ഉറങ്ങുമ്പോൾ നിശയുടെകാന്തി പടരുന്നു…..! കാതരേ, മനോഹരീ,പ്രണയ പ്രകൃതീ ,പ്രേമ വിലാസിനീഞാൻ നിൻ പുഴയിലെ അമ്പിളിത്തോണിയിൽസത്ചിന്തയാംതുഴയെറിഞ്ഞു വരുന്നുപ്രണയസൗഗന്ധികപ്പൂവ് ചൂടാൻContinue Reading

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ . അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്. ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലുംContinue Reading

നോക്കൂ,ഈ കുളം എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണ് !.അത്യാനന്ദത്തോടെ ഞങ്ങൾ തുടിച്ചുകുളിച്ച ,മൂക്കുപിടിച്ചു മുങ്ങിക്കുളിച്ച , ഉണ്ണിപ്പിണ്ടിച്ചങ്ങാടം കെട്ടി നീന്താൻശ്രമിച്ച,തോർത്തുകൊണ്ടും ഇട്ട ഷിമ്മീസുകൊണ്ടും വെളുത്തുമിന്നുന്ന ചെറുമീനുകളെപ്പിടിച്ച, അവയെ വെള്ളാരങ്കല്ലുകളും പായലുമിട്ടൊരുക്കിയ പളുങ്കുകുപ്പിയിലേക്ക് നാടുകടത്തി രസിച്ച എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണീ കുളം !..പെരുമഴക്കാലത്ത്,കുളക്കരയിലൊരു ഞാഞ്ഞൂൽവേട്ടയുണ്ടാകും. അത് ചിരട്ടയിലാക്കി ചൂണ്ടയിൽ കൊളുത്തി, ആൺകുട്ടികൾക്കൊപ്പം ഈയുള്ളവളും മീൻപിടിക്കാനിരിക്കുന്നൊരു ചിത്രം ഇന്നുമൊരു മറവിപ്പൂപ്പലും കൂടാതെ മനസ്സിലുണ്ട്! എന്നാലീ കുളത്തിന് എന്റെ ജീവിതസമരവുമായി അഭേദ്യമായ ബന്ധമുണ്ടാവുന്നത് എനിക്ക് പതിനൊന്നുവയസ്സുള്ളപ്പോൾContinue Reading