വായന (Page 5)

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലന്റെ ‘ വായനക്കാരൻ എം ടി എന്ന പുസ്തകം, ഇന്ത്യയിൽ തന്നെ ഒരെഴുത്തുകാരന്റെ വിശാലമായ വായനയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമായിരിക്കാം. നവതിയിലെത്തിയ ബഹുമുഖ പ്രതിഭയായ എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ വായനയെ എം ടി പറഞ്ഞതും എഴുതിയതുമായ സൂചകങ്ങളിലൂടെ പരിശോധിക്കുകയാണ് ഇ പി. പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.എം ടിയുടെ വായനയിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ആദ്യ ഭാഗം. ലേഖകൻContinue Reading

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. “നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ ധിക്കരിക്കുകയുംContinue Reading

‘മനുഷ്യകുലം മാറ്റങ്ങളിലൂടെ ഇനിയും മുന്നേറും, മുന്നേറണം. കാരണം മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ’. ഉമ അഭിലാഷ് തൻ്റെ”രാമരാജ്യത്തെ സീതായനങ്ങൾ” എന്ന പുസ്തകം സംഗ്രഹിക്കുന്നത് ഈ വാചകത്തിലാണ്. മദ്ധ്യ ആഫ്രിക്കയിൽ നിന്നും മനുഷ്യ പ്രയാണം ആരംഭിച്ചത് ഏകദേശം എൺപതിനായിരം വർഷങ്ങൾക്ക് മുമ്പായിരുന്നു. The first major migration into the Indian subcontinent is believed to have occurred around 70,000 to 50,000 years ago when modernContinue Reading

നോക്കൂ,ഈ കുളം എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണ് !.അത്യാനന്ദത്തോടെ ഞങ്ങൾ തുടിച്ചുകുളിച്ച ,മൂക്കുപിടിച്ചു മുങ്ങിക്കുളിച്ച , ഉണ്ണിപ്പിണ്ടിച്ചങ്ങാടം കെട്ടി നീന്താൻശ്രമിച്ച,തോർത്തുകൊണ്ടും ഇട്ട ഷിമ്മീസുകൊണ്ടും വെളുത്തുമിന്നുന്ന ചെറുമീനുകളെപ്പിടിച്ച, അവയെ വെള്ളാരങ്കല്ലുകളും പായലുമിട്ടൊരുക്കിയ പളുങ്കുകുപ്പിയിലേക്ക് നാടുകടത്തി രസിച്ച എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണീ കുളം !..പെരുമഴക്കാലത്ത്,കുളക്കരയിലൊരു ഞാഞ്ഞൂൽവേട്ടയുണ്ടാകും. അത് ചിരട്ടയിലാക്കി ചൂണ്ടയിൽ കൊളുത്തി, ആൺകുട്ടികൾക്കൊപ്പം ഈയുള്ളവളും മീൻപിടിക്കാനിരിക്കുന്നൊരു ചിത്രം ഇന്നുമൊരു മറവിപ്പൂപ്പലും കൂടാതെ മനസ്സിലുണ്ട്! എന്നാലീ കുളത്തിന് എന്റെ ജീവിതസമരവുമായി അഭേദ്യമായ ബന്ധമുണ്ടാവുന്നത് എനിക്ക് പതിനൊന്നുവയസ്സുള്ളപ്പോൾContinue Reading

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത്Continue Reading