മുരളി മീങ്ങോത്ത് (Page 6)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിന്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിന്റെ മാച്ചർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരന്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading

കെ ജി ജോർജ്ജ് സൈക്കോ മുഹമ്മദ്‌ എന്ന പേരിൽ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ് മുഹമ്മദിന്റെ കഥയെ ആസ്പദമാക്കി പമ്മനും കെ ജി ജോർജും കൂടി തിരക്കഥയെഴുതിയ ചിത്രമായിരുന്നു കെ ജി ജോർജിന്റെ ആദ്യ സിനിമ ‘ സ്വപ്നാടനം'(1976). മുഖ്യധാരാമലയാള സിനിമ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥയുമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിനിമയുടെ ക്രാഫ്റ്റിന്റെ മർമ്മമറിയുന്ന ഒരു സംവിധായകന്റെ തുടക്കം കുറിക്കലായിരുന്നു. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളിലൂടെ അതൊരു മികച്ചContinue Reading

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ഇ സന്തോഷ് കുമാറിന്റെ ” പച്ച കുത്തുന്നവള്‍ ” എന്ന കഥ, കഥ പറയുന്നയാളുടെ ഓർമ്മയിൽ വിരിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. സന്തോഷ് കുമാറിന്റെ മറ്റൊരു കഥയായ ‘ നാരകങ്ങളുടെ ഉപമ ‘ പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള കഥയാണ് ഇതും. ഏത് നഗരത്തിലും നടക്കാൻ സാധ്യതയുള്ള കഥ. അത് കൊണ്ടായിരിക്കും ‘ പി ‘ എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്.നാട് വിട്ട് മറ്റൊരു നഗരത്തിൽ ജോലിContinue Reading

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലന്റെ ‘ വായനക്കാരൻ എം ടി എന്ന പുസ്തകം, ഇന്ത്യയിൽ തന്നെ ഒരെഴുത്തുകാരന്റെ വിശാലമായ വായനയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമായിരിക്കാം. നവതിയിലെത്തിയ ബഹുമുഖ പ്രതിഭയായ എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ വായനയെ എം ടി പറഞ്ഞതും എഴുതിയതുമായ സൂചകങ്ങളിലൂടെ പരിശോധിക്കുകയാണ് ഇ പി. പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.എം ടിയുടെ വായനയിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ആദ്യ ഭാഗം. ലേഖകൻContinue Reading

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading