അയ്യോട്ടിച്ചിറ*
ചാവക്കാടിനുംപൊന്നാനിക്കുമിടയിൽഒരു യാത്രയുടെ വേവിൽജുമുഅ നമസ്കാര സമയത്ത്വിജനമായ റോഡിൽവഴിയറിയാതെയുഴലുന്നഒരു ശബ്ദത്തെ കണ്ടുമുട്ടി. ആക്ഷേപമോഅപേക്ഷയോവ്യാക്ഷേപകമോ‘തിട്ടമതാർക്കറിയാം ‘ മട്ടിൽഅസ്സൽപരിഭ്രമമുഖംകൂടെക്കൂട്ടി;ഉമർഖാസിയുംമക്തി തങ്ങളുംനടന്നഭാഷാസമരവഴികളിലൂടെ … അയ്യോ! ബസ്സു വന്നു പോയ്അയ്യോ! പോവല്ലേ പോവല്ലേ …ദേവിഅയ്യോ ! ഓർക്കുക വല്ലപ്പോഴുംഅയ്യോ ! മാതുലാ പൊറുത്താലും മുറിച്ചുകടക്കാൻനാൽവരികൾ,വഴിക്കവിതകൾ ബസ്സിറങ്ങിവീഴാൻ പോയടീച്ചറെ നോക്കിപണ്ടേതോകിളി പറഞ്ഞ മൊഴിയിൽപര പര പരമ പാഹിമാം പരതുന്നുനെറ്റിയിൽ കൈത്തലം നിഴലാക്കിഅയ്യോ !വെയിൽ.നാട്ടു പേരിലുണ്ടെങ്കിലുംനേരിലില്ലാത്ത ടീച്ചറെത്തേടിഒരു ഉളുപ്പുമില്ലാതെയെത്തുന്നുഅയ്യോ! എരി ചിന്നികണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്തിരൂർക്കുള്ള ബസ്സ് കേറുന്നുഅയ്യോ !Continue Reading





















