March 2022 (Page 4)

“കോൺഗ്രസിൽ നിന്ന് കൂറുമാറ്റം തുടർക്കഥയാവുകയാണ് നാനാ വിധ പ്രതി സന്ധികളുമായി മുഖാമുഖം നിൽക്കേണ്ടി വരുന്ന സന്ദർഭത്തിൽ പോലും സ്വന്തം ഭാവിയെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ വേണമെന്ന് ആ പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കടിഞ്ഞാൺ പിടിക്കുന്ന ഹൈക്കമാണ്ടിന്റേയും അതിനു ചുറ്റും എക്കാലവും ഇടം തേടുന്ന അനുചര വൃന്ദത്തിന്റെയും ആലോചനാ പരിസരങ്ങളിലൊന്നും ഉണ്ടാവുന്നില്ല .സത്യത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ഇതാണ് .ആശയപരമായ അൾഷെമേഴ്സ് ബാധിച്ചത് പോലെയാണ് പ്രശ്നങ്ങളുടെ മുൻപിൽ കോൺഗ്രസ്Continue Reading

2020 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ വർഷം പുസ്തകമായി പുറത്തിറങ്ങിയ നോവലാണ് ഇ സന്തോഷ്‌ കുമാറിന്റെ ജ്ഞാന ഭാരം.2021 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഈ നോവൽ വായിക്കുന്നത് 2021 ന്റെ തുടക്കത്തിലാണ്. വിഷയ വൈവിധ്യത്തിലും ശില്പ ഭദ്രതയിലും സവിശേഷ ശ്രദ്ധ പുലർത്തുന്ന നോവലിസ്റ്റാണ് ഇ സന്തോഷ്‌ കുമാർ. തുടക്കത്തിൽ നിശ്ചലമായ ഒരു തടാകം പോലെ നമുക്ക് തോന്നുമെങ്കിലും കഥ പുരോഗമിയ്ക്കുമ്പോൾ സാഗരത്തിൽ ഉയരുന്ന കൂറ്റൻ തിരമാലContinue Reading

കടലെടുത്ത നഗരങ്ങളെ കുറിച്ച്ആധികാരികമായി പറയാൻകഴിയുന്നതവർക്ക്മാത്രമാണ് ഇന്നലത്തെചർച്ചകളിലൊന്നുംഇടം കൊടുക്കാത്തവർക്ക് ഇനിയൊരിക്കലുംപറയാൻ പറ്റാത്ത വിധംകറുപ്പു പുതപ്പിച്ചജീവിതങ്ങളുടെനാവുകൾക്ക് ,ഒരു വേദിയിലേയ്ക്ക്തല നീട്ടാൻ പോലുംപറ്റാതെ കഴിഞ്ഞു പോയകാലത്തെ കുറിച്ച്ആരോട് പറയാൻ –സ്വയം പുതയ്ക്കുന്നുഎന്ന ആരോപണത്തെ കുറിച്ചും നാളെ അവർക്ക് പറയാനുള്ളത്കേൾക്കാൻആളുകളുണ്ടാവാംപരസ്പരങ്ങൾക്കിടയിലെമാധ്യമംസുതാര്യമാണെങ്കിൽ അതെങ്ങനെ പക്ഷെ,ആജ്ഞാപനങ്ങളുടെആധികാരിതകൾഅണിയറയിൽചരടുവലിയ്ക്കുമ്പോൾവേദിയിൽ നിൽക്കുന്നവർക്ക്ശ്വസിക്കാനുള്ളഅവകാശം പോലുംഔദാര്യം മാത്രമാണ് ഓരോ അതിജീവനങ്ങളുംരണ്ടാം ജന്മങ്ങളും കവര്ഃ് വിത്സൺ ശാരദാ ആനന്ദ്Continue Reading

മധുമാസമണയുവാൻകാത്തുനില്പാണെന്റെമലർവാടിയൊരു വട്ടമിനിയുംമൃദുമന്ദഹാസത്തി-ന്നിതളിറുത്തോരോപൂക്കൂട നിറയ്ക്കുവാൻ ഞാനും അനവദ്യ സുന്ദര മോഹവല്ലരികളെഅരുമയായ് നെഞ്ചിൽ പടർത്താംഅതിലോലലോലമാതണുവണിത്തളിരിനെതനുവിൽ തഴുകി തലോടാം. മനസ്സിലെ മന്ദാര മലരിലും മകരന്ദംപകരുന്നുകന്നിവസന്തംഅകതാരിലാശകൾ സൗഗന്ധികങ്ങളായ്അരിമുല്ലമൊട്ടിടും പോലെ ചമ്പകച്ചോട്ടിലെമുക്കുറ്റിപ്പൂവിനോതിരിയിട്ടൊരമ്പിളിച്ചന്തംതാരകപ്പെണ്ണിന്റെമുക്കുത്തി വീണത്മണ്ണിൽ വിരിഞ്ഞ പൂച്ചന്തം കോണിലെ മാതളച്ചില്ലയി-ലുണ്ടൊരുനാരായണക്കിളിക്കൂട്പൈതങ്ങൾക്കൂട്ടിയുറക്കുമവൾക്കുണ്ടൊ-രമ്മമനസ്സിന്റെ നോവ് ഓമനിക്കാനൊരു പിച്ചക തൈ വച്ചുകനകാംബരത്തിന്നു ചാരെഹൃദയം കവർന്നൊരു പനിനീർച്ചെടിയുണ്ട്പ്രണയം വിടർത്തുന്ന ചേലിൽ കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

സ്വർണ്ണവർണ്ണമുള്ള സൂര്യൻകടലിലേയ്ക്ക്മുങ്ങിമറയുന്നതിനുംമുന്നേ,ആകാശം ചെമ്പട്ട്അണിയുന്നതിനും മുന്നേ ഉള്ളസമയം. അപ്പോൾ വെയിലിന്ഒരു ചൂടുണ്ട് സുഖമുള്ളഒരു നോവിനെഅനുസ്മരിപ്പിക്കുന്നുത്.കടലിലേയ്ക്ക് ഇറങ്ങി-ക്കിടക്കുന്ന പാറക്കെട്ടുകളിൽഒന്നിൽ അലസമായി ഇങ്ങനെഇരിക്കാം.മൗനങ്ങളെ മറക്കാം. കടലിനെനോക്കിയിരിക്കുകയാണ്.തിരമുറിയാതെ തീരത്തെഎത്തിപ്പിടിക്കുവാൻനോക്കിക്കൊണ്ടേ ഇരിക്കുന്നകടൽ. പക്ഷേ, തീരമോനിശ്ചലനാണ്,നിർന്നിമേഷനാണ്. എനിക്ക് തോന്നുന്നത് തിരശല്യപ്പെടുത്തുന്ന ഒരുകാമുകിയാണെന്നാണ്. കടൽകാറ്റേറ്റാൽ ശമിക്കാത്തവിതുമ്പലുകൾ ഇല്ല.പ്രണയവുംവാഗ്ദാനവും വാഗ്ദാന ലംഘനവുംതുടർന്നുള്ള വേദനയുംഅതിന്റെ ആഘാതങ്ങളും ഒക്കെകുറച്ച് നേരത്തേക്ക്മാത്രമാണെങ്കിലും ഈമണലിലും തിരയിലും കാറ്റിലുംഅലിഞ്ഞു ചേരും. കാലുകൾ ഇടറുന്നു. വഴികളുംനിശ്ചയമില്ലാതെയായി.എവിടെയാണ് നിങ്ങളെതിരയേണ്ടത്.ഞാൻ ഈ കാറ്റിനോട് ചോദിച്ചുകടലിനോടും ഞണ്ടുകളോടുംചോദിച്ചു.അവർ നിങ്ങളെ കണ്ടതിനുതെളിവ് അവരുടെ മൗനം മാത്ര-മാണെന്ന്Continue Reading