CINEMA (Page 10)

ജർമ്മൻ ഫീച്ചർ ഫിലിം, 2014, 110 മിനുറ്റ് സംവിധാനം: ഡീറ്റ്രിഷ് ബ്രുഗ്ഗ്മാൻ മരണവിധിക്ക് ശേഷം കാല് വരിക്കുന്നിലേക്കുള്ള യേശുവിന്റെ യാതനാപൂർണ്ണമായ യാത്രയുടേയും തുടർന്നുള്ള കുരിശുമരണത്തിന്റേയും ബൈബിൾ വിവരണത്തെ പതിനാലു ഘട്ടങ്ങളിലായി ആവിഷ്ക്കരിക്കുന്ന ചിത്രീകരണമാണു ‘കുരിശിന്റെ വഴി’ എന്ന് അറിയപ്പെടുന്നത്. കൃസ്ത്യൻ വിശ്വാസധാരയിലെ പ്രധാനപ്പെട്ട ഈ സംഭവ പരമ്പരക്ക് സമാന്തരമായ ഒരു ആഖ്യാനമായിട്ടാണു ‘Stations of the Cross’ എന്ന ജർമ്മൻ ചലചിത്രം ആവിഷകരിച്ചിട്ടുള്ളത്. മരിയ എന്ന കൗമാരക്കാരിയുടെ ദുരന്തപൂർണ്ണമായ ജീവിതംContinue Reading

ടൊറോന്‍റോ നഗരം, ഈ വര്‍ഷത്തെ ചലച്ചിത്രക്കാഴ്ചകളുടെ ഏറ്റവും വലിയ ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സെപ്‌തംബര്‍ 6 ന്‌ ആരംഭിച്ച  മേള അവസാനിക്കുന്നത് 16 ന്‌ ആണ്‌. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതകളോടും പുതുമകളോടും കൂടിയാണ്‌ ഇത്തവണ നഗരം അതിനായി തയ്യാറെടുത്തത്.  വളരെ വര്‍ഷങ്ങളായി ഓസ്ക്കര്‍ പ്രവചനങ്ങളുടെ അവസാനവാക്കായി കരുതപ്പെടുന്നത് ടൊറോന്‍റോയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയാണ്‌. 28 പ്രദര്‍ശനശാലകളിലായി 343 ചിത്രങ്ങളാണ്‌ ആകെ ചലച്ചിത്രപ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ 88 ഹ്രസ്വചിത്രങ്ങളുണ്ട്. അവ 83Continue Reading

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ) ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻContinue Reading

സൗദിഅറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫContinue Reading

അഞ്ചു തിരശ്ശീലകളിലായി എണ്‍പതു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വര്‍ഷം നാല്പത്തിരണ്ടാം വയസ്സിലെത്തുകയാണ്‌. സെപ്റ്റംബര്‍ ഏഴു മുതല്‍ പതിനേഴുവരെയാണ്‌ ഈ വര്‍ഷത്തെ ചലച്ചിത്രമേള. 28 പ്രദര്‍ശനശാലകളിലായി 255 മുഴുനീള ചിത്രങ്ങളും 84 ഹ്രസ്വചിത്രങ്ങളുമായി ഒട്ടേറെ പുതുമകളോടുകൂടിത്തന്നെയാണ്‌ ഇക്കുറിയും ടൊറോന്‍റോ നഗരം ചരിത്രത്തില്‍ ഈ ഉത്സവം രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ 147 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനവും ഇതിനോടനുബന്ധിച്ചാണു നടക്കുന്നത്. മേളയിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട 6166 ചിത്രങ്ങളില്‍ നിന്നാണ്‌Continue Reading