കഥ (Page 9)

Jasmine startled awake, her breath catching in her chest. The faces she’d painted that day remained in her mind, a gallery of expressions now haunting her dreams. Some offered faint, unsettling smiles; others held a quiet judgment. She lay there in the dark, staring at the ceiling, the echo ofContinue Reading

അന്ന് ക്രിസ്മസ് ആയിരുന്നു. ബീച്ചാശുപത്രിയുടെ രണ്ടാം നിലയിലെ പോസ്റ്റ് സർജറി വാർഡിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്.ആ വാർഡിലെ രാപ്പകലുകളെ അളന്നുകൊണ്ടിരുന്നത് അവിടെ കേട്ട നിലവിളികളുടേയും ആക്രന്ദനങ്ങളുടേയും ഏറ്റക്കുറച്ചിലിലൂടെ ആയിരുന്നു !മൂത്രതടസ്സത്തിൻ്റെ നിരവധി സർജറികൾ കഴിഞ്ഞ് അടിവയർ തുന്നിക്കെട്ടി അപ്പൻ മയങ്ങി ക്കിടക്കുകയാണ്..കൈകാലുകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയിച്ചെങ്കിലും മൂത്രത്തിന് പകരം കട്ടച്ചോരയാണ് പുറത്തേയ്ക്ക് വരുന്നത്! അനസ്തീഷ്യയുടെ ശക്തി കുറഞ്ഞതോടെ വേദനകൾ ഒന്നൊഴിയാതെ തിരികെ വന്നു.ആശുപത്രി എടുത്ത് മറിച്ച് വെയ്ക്കാനുള്ളContinue Reading

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ രാജവിരുദ്ധനീക്കങ്ങൾ പലഭാഗങ്ങളിലും മുളപൊട്ടുന്നത് ചാരന്മാർ രാജാവിന്‍റെ കാതുകളിലെത്തിച്ചു. ഭരണം നഷ്ടപ്പെടാതിരിക്കാൻ, പ്രജകളുടെ സംഘംചേരൽ തകർക്കാൻ, രാജാവ് തന്ത്രങ്ങൾ മെനയാൻതുടങ്ങി. കിഴക്കൻദേശത്തെ, മൺമറഞ്ഞുപോയ, പ്രജകളുടെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിക്കുവാൻ രാജാവ് തീരുമാനിച്ചു. രാജസംഘങ്ങൾ നാനാദേശത്തേക്കും പുറപ്പെട്ട് ആ വാർത്ത വിളംബരംചെയ്യാനും തുടങ്ങി. കുതിരകളിലും ഒട്ടകങ്ങളിലും ആനകളിലും പ്രതിമാനിർമ്മാണത്തിനുള്ള സാമഗ്രികൾ കിഴക്കൻദേശത്തേക്കെത്തിത്തുടങ്ങി. ഭടന്മാരുടെ അകമ്പടിയോടെ രഥങ്ങളിൽ കോടിക്കണക്കിനു പണം രാജകൊട്ടാരത്തിൽContinue Reading

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി. “കോഴിക്കോട്ടേക്കാണോ?” വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം: “നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?” നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി. “ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “ ഭവ്യതയോട് കൂടിയContinue Reading

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading