ഒരു ദനാറയുടെ സുവിശേഷം
ഗലീലയിലെ പ്രഭാതങ്ങളും സമരിയക്കാരുടെ വിയർപ്പും പശ്ചാത്തലമാക്കി, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും നീതിയുടെയും മനുഷ്യത്വത്തിന്റെയും പുതിയ അർത്ഥങ്ങൾ തേടുന്ന കഥ.Continue Reading
ആഗോളമലയാളിയുടെ മുഖപുസ്തകം
ഗലീലയിലെ പ്രഭാതങ്ങളും സമരിയക്കാരുടെ വിയർപ്പും പശ്ചാത്തലമാക്കി, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും നീതിയുടെയും മനുഷ്യത്വത്തിന്റെയും പുതിയ അർത്ഥങ്ങൾ തേടുന്ന കഥ.Continue Reading
കേരളത്തിൻ്റെ ഇരുൾ അകറ്റിയ ഇടുക്കി ഡാം യാഥാർത്ഥമായിട്ട് അമ്പതാണ്ട്.1964 ൽ ആരംഭിച്ച ഡാം നിർമ്മാണം തൊഴിലാളി സമരങ്ങളും കാലാവസ്ഥയുടെ പ്രാതികൂല്യവും നിമിത്തം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. അടിയന്തിരാവസ്ഥ കാലത്താണ് ഇടുക്കി ഡാമിൻ്റെ നിർമ്മാണം തടസ്സങ്ങളില്ലാതെ പൂർത്തിയായത്. 1976 ഫെബ്രുവരി 12 ന് ഡാമിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർവ്വഹിച്ചു. ഹൈറേഞ്ചിൻ്റെ മലയോരങ്ങളെ നെടുകെ പിളർക്കുന്ന പെരിയാർ കുറവൻ മലയുടെ അടിവാരത്തുവെച്ച് കേരള കോൺഗ്രസിനെപ്പോലെ പിളർന്ന് ഒരു ഭാഗം ഇടുക്കി വഴിയുംContinue Reading
ഒരു കാലത്ത് ഇടുക്കിയിലെ മാമലകളിൽ നാലാള് വട്ടം പിടിച്ചാൽ എത്താത്ത വണ്ണമുള്ളതും, ആകാശം മറയ്ക്കുന്നതും ആയ വന്മരങ്ങൾ ഉണ്ടായിരുന്നു. ആ ഹരിതകുടയെ ഭേദിക്കുവാൻ സൂര്യകിരണങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ആംങ്കൂർ റാവുത്തർ കൂപ്പ് ഇറക്കിയതോടെ ആകാശം തുറക്കപ്പെട്ടു. നിത്യ ഹരിതാഭമായിരുന്ന കുന്നുകളുടെ മാറിടം വെയിലേറ്റ് കരുവാളിച്ചതോടെ കാട്ടുമൃഗങ്ങൾ വിശന്നു വലഞ്ഞു. അന്ന് നാട്ടിലെ മനുഷ്യരും പട്ടിണിയിലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തെ തുടർന്നുള്ള ക്ഷാമത്തിൽ അരിവില മാനംമുട്ടെ ഉയർന്നിരുന്നു. അതോടെ മിക്കവാറും വീടുകളിൽ കഞ്ഞിവെള്ളത്തിനുContinue Reading
ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.” നിഴലുകൾContinue Reading
നക്സൽബാരിയിൽ ആരംഭിച്ച സായുധ വിപ്ലവം ബംഗാളിൽ ഇന്ന് ഏതാണ്ട് പൂർണ്ണമായും കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും ആ വിപ്ലവത്തിൻ്റെ അലയൊലി ഇപ്പോഴും മധ്യ, കിഴക്കൻ ആദിവാസി മേഖലകളിൽ മുഴങ്ങുന്നുണ്ട്. വനസ്ഥലികൾ മുച്ചൂടും കവരുന്ന ഖനിമാഫിയക്കെതിരെ നക്സലുകൾ ഉയർത്തിയ ജൽ, ജംഗിൾ , ജമീൻ, എന്നീ മുദ്രാവാക്യങ്ങൾ ആദിവാസികളുടെ കാതിൽ തേൻമഴയായി പെയ്തിരുന്നു. അതു കാരണം നക്സൽ ദളത്തിന് ചേക്കേറാൻ അവർ ഇടം നൽകി. പക്ഷേ, അത് ഒരു ദുരന്തമായി കലാശിച്ചു. ആദിവാസികൾക്ക് ശിക്ഷContinue Reading
ജ്ഞാനദേവതയെ മാനിച്ച മൺവീട്
“3”
പൊടുന്നനെ
കല, കച്ചവടം, സ്വാതന്ത്ര്യം
രാത്രിയുടെ ചിറകുകള്
**ബുദ്ധിമാൻ ബുദ്ധിമീൻ ബുദ്ധിമൂൻ**Site designed and hosted by Open Door Concepts & Connects