March 2025 (Page 2)

മിഖായേലിന്റെ ആത്മഹത്യാക്കുറിപ്പിന്273 പേജുകളുണ്ടായിരുന്നു എടുത്തു പറയത്തക്കഒരു കാരണവുമില്ലാതെ തന്നെമിഖായേലിന്റെ കൂടെഒരു ചായമേശ പോലു൦ഞങ്ങളാരു൦ പങ്കിട്ടിരുന്നില്ലതന്റെ കുറിപ്പുകളിൽഅതിലെ വൈചിത്ര്യ൦മിഖായേലു൦ എടുത്തു പറഞ്ഞിട്ടുണ്ട് മിഖായേലിന്റെ കുറിപ്പുകൾമുഴുവൻ ഇവിടെ വിവരിക്കാൻകഴിയില്ലെങ്കിലു൦ ഏതാനു൦ വരികൾഞാനിവിടെ കുറിക്കാ൦ മിഖായേൽ എഴുതുന്നു;“ആകസ്മികമായി ഞാൻശ്വസിക്കാൻ കഴിയുന്നൊരുഗ്രഹത്തിലകപ്പെട്ടു എന്നുമാത്ര൦അതിനാൽ ഞാനിവിടെയുണ്ട്അതിൽ കൂടുതലൊന്നുമില്ല” മറ്റൊരിടത്ത് എഴുതിയിരിക്കുന്നു “കലഹിക്കാനോ, മത്സരിക്കാനോവെറുക്കാനോപോലുമുള്ള ചോദനഎത്രയേറെ ശ്രേഷ്ഠവുംആനന്ദകരവുമാണെന്ന രഹസ്യ൦ആരോടെങ്കിലു൦ ഒന്നു പങ്കുവെക്കാൻസാധിച്ചിരുന്നുവെങ്കിൽ” വേറൊരിടത്ത് തീവ്രമായിതളർന്ന കൈപ്പടയിൽമിഖായേൽ മുറിഞ്ഞു൦, മുറിയാതേയു൦ഇങ്ങനെ കുറിച്ചു; “ഒന്നിൽ നിന്നു൦ ഒന്നെന്നഅതിന്റെ അസ്തിത്വംപറിഞ്ഞു പോയാൽ പിന്നെഒന്നവിടിരിക്കുന്നതിലെന്തുContinue Reading

നൂറ്റിയൊൻപത് സ്റ്റെല്ല മടങ്ങിയെത്തിയപ്പോൾ ജോസ് അവളുമായി കലഹമൊന്നും ഉണ്ടാക്കിയില്ല. സാധാരണയിലും കവിഞ്ഞ് കുശലം പറയുകയും വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. എങ്കിലും തിരിച്ചെത്തി നാലാം നാൾ സ്റ്റെല്ലക്ക് തപാലിൽ ഒരു വക്കീൽ നോട്ടീസ് കിട്ടി. വിവാഹമോചനത്തിന് അഭിഭാഷകൻ മുഖേന ജോസ് അയച്ച നോട്ടീസ് ആയിരുന്നു അത്. അല്പം കഴിഞ്ഞ് ഹേമ വിളിച്ചപ്പോൾ അവൾ അതിനെ പറ്റി പറഞ്ഞു:‘എനിക്ക് ജോസച്ചായന്റെ നർമ്മബോധം വളരെ ഇഷ്ടമായി. എൻ്റെ കുടുംബത്തിലേക്ക് അയക്കാതെ ഇങ്ങോട്ട് നോട്ടീസ്Continue Reading

സമകാലിക ലോകക്രമത്തിന്റെ മാറ്റങ്ങളും തുടർന്നുള്ള മാനവരാശിയുടെ പ്രതിസന്ധികളും മലയാള ചെറുകഥയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കെ വി പ്രവീൺ. ‘ ഓർമ ചിപ്പിന്’ ശേഷമുള്ള അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് “ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘ സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞ്, മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ.ഐ കാലമാണിത്. ഇതിലെ ആദ്യത്തെ കഥ ‘ ഡ്രോൺ ‘ അത്‌ ആവിഷ്കരിക്കുന്നുണ്ട്. ‘ ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ ‘ എന്ന പരസ്യവാചകമുള്ള ഐ.Continue Reading

കഠിനമായ ഒരു തൊഴിൽ ദിനത്തിന്റെ അവസാനം മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ചക്കു ചൂട് പിടിക്കുകയാണ്. പങ്കെടുക്കാൻ വായനക്കാരെയും ക്ഷണിക്കുന്നു. മുരളി മീങ്ങോത്ത്:അല്ലലില്ലാതെ ജീവിച്ചു തീർക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. രണ്ടറ്റം കൂട്ടിമുട്ടാനും തുടർന്ന് ജീവിതത്തിലെ ഓരോ കടമ്പകളും കടന്നു കിട്ടാനും പെടാപ്പാട് പെടുന്നവരാണ് സാധാരണക്കാർ. എങ്ങനെയെങ്കിലും കടൽ കടന്നാൽ രക്ഷപ്പെടും എന്നുള്ളത് കൊണ്ടാണല്ലോ കോടികൾ കൊടുത്ത് അമേരിക്കയിലേക്കും ലക്ഷങ്ങൾ കൊടുത്ത് ഗൾഫിലേക്കും മറ്റും പോകുന്നത്. എന്തിന് റഷ്യയിലോ ഉക്രയിനിലോ കൂലിപ്പട്ടാളമായിContinue Reading

It is about the drug crisis which has taken Kerala by despair shock and grief. Lets go for the crucial solution for this endemic desease plaguing the children and youth. There are lots of voluntary units and government agencies working to tackle the symptoms, but hardly anything is being doneContinue Reading