June 2025 (Page 4)

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading

ഇ സന്തോഷ്‌ കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ ‘ എന്ന നോവലിനെക്കുറിച്ച് നോവലിസ്റ്റ് മലയാളനാടിന് വേണ്ടി മുരളി മീങ്ങോത്തുമായി സംസാരിക്കുന്നു.Continue Reading

സൂക്കുകൾ   അതിരാവിലെ തന്നെ കിളികളുടെ കലപില കേട്ടാണ് ഉണർന്നത്. കെട്ടിടത്തിൻ്റെ മുകൾത്തട്ടിൽ ഉള്ള പൂന്തോട്ടത്തിലെ ചെടികളിലും മരങ്ങളിലും കിളികൾക്ക് കൂട് വച്ചിട്ടുണ്ട്. അവയുടെ ശബ്ദമാണ് അലാറം പോലെ ഞങ്ങളെ ഉണർത്തിയത്. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത് ശീലമായി. ഞങ്ങൾ വേഗം തയ്യാറായി താഴേക്ക് പോയി. അവിടെയുള്ള നടുമുറ്റത്താണ് പ്രാതൽ വിളമ്പുന്നത്. തൊട്ടടുത്ത് തന്നെയുള്ള അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണം യൂണിഫോം ഇട്ട ഒരാൾ കൊണ്ടു വന്ന് വിളമ്പുകയാണ് ചെയ്യുന്നത്. സ്ത്രീകളാണ്Continue Reading