LITERATURE (Page 189)

ഇന്ത്യയിലെ രാഷ്ട്രീയക്കാർ , ഉയർന്ന സാങ്കേതികവിദ്യയിൽ ഭ്രമിച്ചു് രാജ്യത്തെ, ചുരുങ്ങിയത് സ്വന്തം സംസ്ഥാനത്തെയെങ്കിലും ആധുനികതയിലേക്കു തള്ളിക്കയറ്റാൻ വെമ്പുകയാണ് അതിനവർ അതിവേഗ സഞ്ചാര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇതിനി ടയിൽ സുരക്ഷിതത്വം, ചി ലവ് ചുരുക്കൽ ,ഇന്ത്യൻ സാഹചര്യങ്ങളിൽ ആകാവുന്ന യാത്രാ സൗകര്യങ്ങളുടെ ബാഹുല്യം എന്നിവ അവർ അവഗണിക്കുന്നു. രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥ വൃന്ദവും വിഷയത്തിൽ സത്യസന്ധ മായ മാർഗ നിർദേശങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതികളെContinue Reading

സാധാരണ രാഷ്ട്രീയ പാർട്ടികളെ പോലെയല്ല ആം ആദ്മി പാർട്ടി എന്നത് എതിർ കക്ഷികളടക്കം എല്ലാവരും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ്. ശാക്തിക ചേരികൾ സൃഷ്ടിച്ചും ബലാബലം പരീക്ഷിച്ചും അവക്കായി കുതന്ത്രങ്ങൾ വരെ മെനഞ്ഞും പ്രയോഗിച്ചും ബാലറ്റ് പെട്ടിയിൽ എണ്ണം വർദ്ധിപ്പിക്കുക എന്നതല്ല ആം ആദ്മി പാർട്ടിയുടെ രീതി. അതിനാൽ തന്നെ ഒരു ഇലക്ഷനിലെ പരാജയം ആം ആദ്മിയെ ഭയപ്പെടുത്തുന്നില്ല. ഇതാ, മലയാളനാട്ടിൽ ജയഹരി എഴുതിയ “ദില്ലിയിൽ ആപ് തകരുമ്പോൾ” എന്നContinue Reading

മുഹമ്മദ്‌ ഗോറിയെ പരാജയപ്പെടുത്തിയ അടിമ കുത്തബ്-ഉദ്-ദിന്‍ സ്ഥാപിച്ച കുത്തബ് മിനാറിനു താഴെ സഹസ്രാബ്ദങ്ങളോളം ദില്ലി എന്ന തലസ്ഥാന നഗരം ഭരണ സ്ഥിരതയെക്കാള്‍ അസ്ഥിരതയെ നട്ട് നനച്ച് വളര്‍ത്തി . സിന്ധു നദീ തടം മുതല്‍ ബംഗാള്‍ വരെ കീഴടക്കിയ ദില്ലി സുല്ത്താന്‍ ഇല്ത്തുത്മിഷിന്‍റെ സമ്പൂര്‍ണ്ണത ഉത്തരേന്ത്യന്‍ ഭരണം മംഗോളിയന്‍ വാള്‍ത്തലപ്പിനു മുന്നില്‍ പിടഞ്ഞത് കഷ്ടിച്ച് പത്ത് വയസ്സിനു മേല്‍ ആയുസ്സുള്ളപ്പോള്‍. അവിടുന്നിങ്ങോട്ട് ബ്രിട്ടീഷുകാരുടെ ഭരണം വരെ സിംഹാസനങ്ങളുടെ മലക്കം മറിച്ചിലുകളായിരുന്നുContinue Reading

  [dropcap]പ[/dropcap]ഴകി തകർന്നൊരീ വീടിന്റെ മൂലയിൽ ചവിട്ടി ചുരുട്ടിയ നഷ്ടകാലം….. പലകുറി വന്നെന്നെ മാടി വിളിക്കുന്നു ചാപിള്ളയാകാത്ത സ്വപ്ന ബോധം നരയായ് തുടങ്ങുന്ന വാർദ്ധക്യ വിരസത…. ചങ്ങാതിയായവൾ വർണ്ണമാക്കി ചിത്രം വരയ്ക്കും വിരൽ വഴക്കത്തോടെ ചിന്തകൾ മാരിവിൽ രൂപമാക്കി . അലസത വല്മീക കൂനകളൊന്നായി യന്ത്രക്കരം പോൽ പൊടിച്ചെറിഞ്ഞു ഓടി വലഞ്ഞു ഞാൻ എത്തി…… അന്ധകാരത്തിൻ കൊടുമുടിയിൽ മുന്നിൽ പി ഇരുന്ന ശൂന്യത കണ്ടു ഞാൻ…. സ്വയം കുത്തിപ്പൊട്ടിച്ച്…… കാഴ്ചContinue Reading

  അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെContinue Reading