നോവൽ (Page 3)

തൊണ്ണൂറ്റിയൊന്ന് നാട്ടിൽ പരക്കുന്ന കഥ ഗിരിയും ഹേമയും അറിഞ്ഞു. രാജനാണ് ഗിരിയോട് പറഞ്ഞത്. ‘കഥ തിരുത്താനൊന്നും നിൽക്കണ്ട. അതങ്ങനെ പൊയ്ക്കോട്ടെ. ഹേമയുടെ ഒരു പടം ഞാൻ വരച്ചിട്ടുണ്ട്. നീ ഇനി വീട്ടിൽ വരുമ്പോൾ കാണിക്കാം.’ ഗിരി രാജനോട് പറഞ്ഞു. നാട്ടിൽ പരക്കുന്ന തങ്ങളുടെ കഥ കൂടി ഗിരി നോട്ടുബുക്കിൽ എഴുതി ചേർത്തു. ഹേമക്ക് അത് വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. ‘നീ സംഭവങ്ങളിൽ അടിസ്ഥാനപരമായി മാറ്റം വരുത്തുന്നില്ലെങ്കിലും വർണ്ണനയുടെ പ്രത്യേകത കൊണ്ട് അതിന്Continue Reading

എൺപത്തിയേഴ് ‘നിനക്ക് ശരിക്കും പോകണമെന്നില്ലേ? ഒരു മടിയുള്ളതുപോലെ.’ ഹേമ ഗിരിയോട് പറഞ്ഞു. ‘പോകണമെന്ന് തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു താൽപര്യക്കുറവ്.’ ‘കാരണം?’ ‘നമ്മുടെ ഈ യാത്ര കൃത്രിമമായ ഒരു ആവേശം സൃഷ്ടിക്കലാണെന്ന തോന്നൽ.’ ‘മനസ്സിലായില്ല.’ ‘എല്ലാ തയ്യാറെടുപ്പും എടുത്ത്, എല്ലാ സജ്ജീകരണങ്ങളൊടും കൂടി, സുരക്ഷ ആകുന്നിടത്തോളം ഉറപ്പിച്ച് നമ്മൾ പുറപ്പെടുകയാണ്. എന്തിന്? നമ്മുടെ പഴയ കാട്ടുജീവിതത്തെ ഒന്ന് റീലിവ് ചെയ്യാൻ. ഓരോ നിമിഷവും മരണം മുന്നിൽ കണ്ടു ജീവിച്ചിരുന്ന ആContinue Reading

എൺപത്തിരണ്ട്‍ ‘നീ ഏതെങ്കിലും ഒരു അവധി ദിവസം തിരുവനന്തപുരത്ത് എൻ്റെ വീട്ടിലേക്ക് വരാമോ?,’ ജോസ് ഫോണിലൂടെ അന്നമ്മയോടു ചോദിച്ചു . ‘എന്താ കാര്യം?’ ‘സ്റ്റെല്ല കാണെ നിന്റെ കൂടെ എനിക്ക് ഇടപഴകണം.’ ‘അതെന്തിനാ?’ പ്രതികരണം അറിയാൻ. ഇപ്പോഴത്തെ നിലയിൽ നമ്മൾ കതകടച്ചിരുന്നാലും സ്റ്റെല്ല അനങ്ങില്ല എന്നാ എനിക്ക് തോന്നുന്നത്.’ ‘സ്റ്റെല്ലയ്ക്ക് മരുന്ന് കൊടുത്തു നോക്കിയിട്ടുണ്ടോ, കഴിക്കുമോ?’ ‘എത്ര കൊടുത്താലും ഒരു മടിയും ഇല്ലാതെ കഴിക്കും. ഒരു വിശേഷവും ഇല്ല എന്ന്Continue Reading

എഴുപത്തിയേഴ് നാണിയുടെ കണ്ണ് സുഖമായ ശേഷമാണ് യുവാക്കളുടെ മടക്കയാത്ര ആരംഭിച്ചത്. നേരത്തേ തീരുമാനിച്ച പോലെ പൊടിയനും ഗോമതിയും നാണിയും അവർക്കൊപ്പമുണ്ട്. അവസാന നിമിഷമാണ് ഗിരിയും ഹേമയും സംഘത്തിൽ ചേർന്നത്. തിങ്കളാഴ്ച രാവിലെ തുടങ്ങി ചൊവ്വാഴ്ച വൈകുന്നേരം ഹസനൂരിൽ എത്തി. അവിടെ മൂന്നുനാല് വീടുകളിലായി സംഘത്തിന് പാർപ്പിടം ഒത്തു കിട്ടി. ബുധനാഴ്ച അതിരാവിലെ കാട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു ക്ഷീണവും ഇല്ലാതെയുള്ള നാണിയുടെ നടത്തം എല്ലാവരെയും അതിശയിപ്പിച്ചു. ‘എത്ര വയസ്സായി മുത്തശ്ശിക്ക്?’Continue Reading

എഴുപത്തിമൂന്ന് സ്വന്തം വീട്ടിൽ സമ്പന്നതയുണ്ടായിട്ടും മറ്റു വീടുകളിലെ പട്ടിണിയും ദുരിതവും കണ്ട് ദൈവവിശ്വാസം പോയ ആളാണ് സ്റ്റെല്ലയുടെ പിതാവ് സെബാസ്റ്റ്യൻ. അവിശ്വാസിയാകുന്നതിനും മുന്നേ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ മറ്റൊരു ശൂന്യത അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ കയറിയിരുന്നു. മെട്രിക്കുലേഷൻ കഴിഞ്ഞാലുടനെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി തയ്യാറെടുത്തിരുന്നതാണ്. പക്ഷേ പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുന്നേ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടി. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളാൻ കഴിയാതെ പോയതിൽ സെബാസ്ററ്യൻ ദുഖിച്ചു. എത്ര വലിയ കനകാവസരമാണ്Continue Reading