മലയാള സിനിമയെ പൊളിച്ചെഴുതിയ ഭാഷ
സാധാരണക്കാരായ മലയാളികളെ സസൂക്ഷ്മമം നിരീക്ഷിച്ചാണ് ശ്രീനിവാസൻ തിരക്കഥകൾ രചിച്ചത്. അത് കൊണ്ട് തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ ആ സംഭാഷണങ്ങൾ ഇന്നും ആപ്ത വാക്യങ്ങളായി അലയടിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥകൾ “ടി പി ബാലഗോപാലൻ എം എ” യിലൂടെയും “നാടോടിക്കാറ്റി”ലൂടെയും പറഞ്ഞപ്പോൾ അതൊരു ട്രെൻഡ് സെറ്റിംഗ് ആയി. ശ്രീനിവാസൻ സ്വയം സംവിധാനം ചെയ്ത രണ്ട് സിനിമകളും മലയാളി ആണുങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. “വടക്കുനോക്കിയന്ത്ര”ത്തിൽ സംശയാലുവായ ഭർത്താവിനെയും, ചിന്താവിഷ്ടയായ ശ്യാമളയിൽ അധ്വാനവിമുഖരും മടിയന്മാരുംContinue Reading





















