September 2025 (Page 3)

ബഹിയ എന്ന വാക്കിനർത്ഥം മഹത്തരം എന്നാണ്. ഏകദേശം 5 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കൊട്ടാരം മരാക്കെഷ് നഗരത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ്. 1874ഗ്രാൻഡ് വസീർ (പ്രധാനമന്ത്രി)ആയിരുന്നു അഹമ്മദ് ബെൻ മൂസ ആണ് ഇത് നിർമ്മിച്ചത്. അദ്ദേഹത്തിൻ്റെ നാലു് ഭാര്യമാരിൽ ആദ്യത്തെയാളായ ബഹിയയുടെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയത്.1906ൽ ഇദ്ദേഹം മരിച്ചു. അതോടെ അനാഥമായ ഈ കൊട്ടാരത്തിലെ വീട്ടുപകരണങ്ങൾ എല്ലാം മോഷ്ടിക്കപ്പെട്ടു. 1912ൽ മൊറോക്കോയുടെ തെക്കൻഭാഗം ഫ്രഞ്ച് അധീനത്തിലായി. മാർഷൽContinue Reading

കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു. “മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണ ഗ്രൂപ്പിൽ ചേർക്കാൻ വിളിച്ചപ്പോൾ,Continue Reading

Cries and cries of the mutePunches from broken armsHelpless in front of the silent shotsAll left is the hopefilled farmsOf the growing seeds Alas! All are drownedIn the shower of fireDo the world not see?Have the world not seen?All look but do not seethe innocent…Will they ever glance at them?DoContinue Reading

ആരുമറിയാതെ ! കേളു മാഷ് നാട്ടുമ്പുറത്തെ അറിയപ്പെടുന്ന ചെറിയ പ്രാസംഗീകനും ജനസമ്മതിയുള്ള ആളുമാണ്. കൂടാതെ മൂപ്പർക്ക് ഒട്ടേറെ ശിഷ്യഗണങ്ങളും ഉണ്ട്. ഇലക്ഷനിൽ മത്സരിച്ചൊന്നുമില്ലെങ്കിലും രാഷ്ട്രീയത്തിൽ മാഷിന് ലേശം ഇടത് ചായ്‌വുണ്ട്. രാഷ്ട്രീയം പറഞ്ഞ് അധികം തർക്കിക്കാനൊന്നും നിൽക്കില്ലെങ്കിലും മൂപ്പരുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നവരെ അത്ര സുഖിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ചെറിയ ദുശ്ശീലം മാഷിനുണ്ട്. മാസത്തിൽ മൂന്നോ നാലോ തവണ ആരും കാണാതെ ഒന്ന് വീശും. സംഗതി അതുതന്നെ. ലേശം മദ്യപാനം.Continue Reading

Here is my tribute to Kolkata where I lived decades ago! Of all Calcutta streets that I’d walked, the one I keep remembering all these years is Harish Mukherjee Road, Bhowanipore, as a newcomer. On a Christmas eve I started walking aimlessly on a dark and cold afternoon from myContinue Reading