കവിത (Page 11)

1. വെല്ലുവിളി കറൻ്റ് കമ്പിയിൽതൊട്ടിരുന്ന്കൊക്കുകളുരുമ്മിപ്രണയിക്കുന്നരണ്ട് കുരുവികളെനോക്കൂ.മരണത്തെപ്പോലുംവെല്ലുവിളിക്കുന്നഈ ധൈര്യംപ്രണയിക്കുന്നവർക്കല്ലാതെമറ്റാർക്കുണ്ടാകും. 2. ഠോ തോക്കിനോടുള്ളഭയം പൊട്ടുന്നത്വെടിയുണ്ടയുടെമൂർച്ചയോകടുപ്പമോഓർത്തല്ല.വെടിയേറ്റ്വീണയാളുടെപിടച്ചിലിൽപരന്നൊഴുകുന്നചോരയിൽഅതുച്ചത്തിൽപൊട്ടുന്നുഠോ. 3. സ്വകാര്യം കാറ്റ്മരത്തോട്എന്ത് രഹസ്യമാകുംപറഞ്ഞുകാണുക,ഒറ്റ ശ്വാസത്തിലത്ഇലകളൊക്കെയുംപൊഴിച്ചിരിക്കുന്നു. 4 രഹസ്യം ചിറകനക്കങ്ങളിൽതൂവലിൻ നിറംകൊണ്ട്ചിത്രങ്ങൾ വരയുന്നപക്ഷികൾ,വൈകുന്നേരങ്ങളിൽആകാശംമനോഹരമായചിത്രങ്ങളുടെക്യാൻവാസാക്കുന്നരഹസ്യംസൂക്ഷിക്കുന്നു.Continue Reading

Cries and cries of the mutePunches from broken armsHelpless in front of the silent shotsAll left is the hopefilled farmsOf the growing seeds Alas! All are drownedIn the shower of fireDo the world not see?Have the world not seen?All look but do not seethe innocent…Will they ever glance at them?DoContinue Reading

00ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് കോണിപ്പടികൾ കയറി വരുന്ന കവിക്ക്സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗുഡ് ഈവെനിംഗ്, താങ്കൾ ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു. കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു.  എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു. അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, ഒരു ഇളം കാറ്റ് കൂടിപടികൾ കയറിപ്പോകുന്നു. ലൈബ്രറിയുടെ വാതിൽ ഒരു പ്രാവശ്യം വിറയ്ക്കുന്നു. ഞങ്ങളുടെ എല്ലാ കവികളും പുഴയുടെContinue Reading

ചിലപ്പോഴെനിക്ക്വേനൽ മഴയുടെ മധുരമാണ്.ചിലപ്പോൾസങ്കടക്കടലിന്റെഉപ്പ്മറ്റുചിലപ്പോൾവിഷംപോലെ കയ്‌ക്കുംലഹരിപോലെസിരയിലേക്കിരച്ചു കയറും എന്തുതന്നെയായാലുംനിന്നിലലിയും.നീയോ ഞാനോ എന്ന്വേർതിരിച്ചെടുക്കാ-നാവാത്ത വിധം.ഉപാധികളില്ലാതെ-യലിഞ്ഞില്ലാതാവും. മസ്‌തിഷ്കത്തിലോമജ്ജയിലോമാംസത്തിലോഹൃദയത്തിലോപേശികളിലോകണ്ണിലോശ്വാസത്തിലോ എന്ന്കണ്ടുപിടിക്കാനാവാത്തവിധം അലിഞ്ഞു ചേരും. ഒടുവിലു-പേക്ഷിക്കപ്പെടുമ്പോൾമധുരമില്ലാതെ,നിറങ്ങൾ മാഞ്ഞ്.കവിളിലുണങ്ങിയൊട്ടിയകണ്ണുനീരിന്റെഉപ്പു മാത്രമായ്.എനിക്കെന്നെ നിന്നിൽനഷ്ടമാകുന്നു.തിരിച്ചുചേർത്തുവെയ്ക്കുവാനാവാതെഅനാഥമാകുന്നു. മധുരപാനീയത്തിൽ നിന്ന്ലഹരിയിൽ നിന്ന്വിഷാംശത്തിൽ നിന്ന്എന്റെ നിശ്വാസത്തിന്റെഉപ്പുകടലിൽ നിന്ന്നീരാവിയായുയർന്നുനീപച്ചവെള്ളം പോലെമുക്തനാവുന്നു,വീണ്ടുമൊഴുകുന്നു. തിരിച്ചു കിട്ടുന്നപാതിജീവനിൽനിന്നുപിന്നെയുംഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.ഞാനാകുന്നു. നിലീനContinue Reading

അവനാണോർമിപ്പിച്ചത് അന്നത്തെ ആ തെരുവിനെ വഴിതെറ്റിയ പകലിൽ  പലവഴി തെന്നിയും ഇടറിയും എത്തിച്ചേർന്ന തെരുവ് മലകളുടെ നടുവിലൂടെ ഹൈവേയിലൂടെ ഒഴുകി നീങ്ങിഞങ്ങളാറു പേരും രാജയുടെ പാട്ടും വെയിലും പൊടുന്നനെ ഇടുങ്ങിപ്പോയ വഴി, തിരക്ക്,കനത്ത നിറങ്ങൾ, കറുപ്പഴകികൾ,കനകാംബരമുദിച്ചു നിൽക്കുംചെമ്പൻ മുടിപ്പിന്നലുകൾ ഒരേ വരിയിൽ,വീടുകൾസൈക്കിളുകൾതാങ്ങി നിർത്തുന്ന ജനാലകളുള്ള തെരുവ്പൈപ്പിൻ ചുവട്ടിൽ കണ്ണുതെറ്റിയോടിയ കുഞ്ഞ്യേശുവിനെയും എം ജി ആറിനെയുംകണ്ട വരാന്തയിലേക്ക് അറിയാതകൈചൂണ്ടിപ്പോയിഅവരെന്റെ വിരലുകളെ തടഞ്ഞുഉച്ചമയക്കത്തിൽ നിന്ന് ഞെട്ടറ്റ പോലൊരുകൊമ്പൻമീശക്കാരൻജമന്തി പൂന്തോട്ടംഅമ്പരപ്പ് മുന്നോട്ട് നീങ്ങുന്തോറുംഇരുൾ ധൃതിപ്പെട്ടിറങ്ങിContinue Reading