റാസിയുടെ പഴക്കൂടകൾ -ഭാഗം 2
“വണ്ടിയെടുത്തു മാറ്റ്.”പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു. മണിയടിച്ചു കൊണ്ടു കടന്നുപോയഒരു ഐസ്ക്രീം വണ്ടിക്കാരൻആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി. തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെതലച്ചോർ ഓർമ്മയുടെപാശത്താൽ വരിഞ്ഞുകെട്ടി. പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്വെട്ടുകാട് പള്ളിയുംമാടിവിളിച്ചു കൊണ്ടിരുന്നഒരു വൈകുന്നേരത്തിൽഎഴുതിയ ‘പ്രാർത്ഥന’ എന്ന കവിത. അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു: ‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്തഒരു സൈക്കിളും’ റാസിContinue Reading



















