ശിവപ്രസാദ്‌

കൊല്ലം സ്വദേശി. ആക്ടിവിസ്റ്റ്, കവി, ബ്ലോഗര്‍. ഇപ്പോള്‍ യുഎഇ യില്‍ താമസിക്കുന്നു.

അതിസൗമ്യനും മിതഭാഷിയുമായ ഒരു കൊച്ചു മനുഷ്യൻ. അയാളുടെ കവിതകളിൽ സൂര്യൻ്റെ തീക്ഷ്ണതയും സമുദ്രഗ്രഹനതയും ഉണ്ട്. സൗഹൃദത്തിൽപ്പോലും അധിവാക്ക് ഉപയോഗിക്കാത്ത കവി. എന്നാൽ, കവിതയിലെ ഓരോ വാക്കും സൂക്ഷ്മദർശിനിയുടെ കണിശതയോടെ ഉപയോഗിക്കുന്ന നിശിതബുദ്ധി. അതികാൽപ്പനികത പോയിട്ട് മിതകാൽപ്പനികത പോലും കവിതയെ തീണ്ടാൻ അനുവദിക്കാതിരുന്ന കാർക്കശ്യം. ഇതെല്ലാമായിരുന്നു അകാലത്തിൽ വേർപിരിഞ്ഞ പ്രിയകവി ടി എ ശശി. പക്ഷെ, അയാളുടെ മനോലോകത്തിൽ വിശുദ്ധമനുഷ്യരുടെ ശബ്ദവിന്യാസം തുളുമ്പി നിന്ന് അകലെയുള്ള സൗഹൃദങ്ങളുടെ തരംഗലീലകളിൽ ഏറിയും കുറഞ്ഞുംContinue Reading

. രാവിലെ… കാപ്പിക്ക്‌ മധുരം തീരെയില്ലെന്ന് ദോശയ്ക്ക് മാർദ്ദവം പൊരെന്ന് അയേൺ ചെയ്ത ഷർട്ടിൽ ചുളിവെന്ന് സോക്സ്ഷൂ ഒരെണ്ണം ഇണപിരിഞ്ഞെന്ന് കുട്ടീടെ യൂണിഫോം വെളുത്തില്ലെന്ന്. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! ഉച്ചയ്ക്ക്… ആർക്കുവേണം നിന്റെ സാമ്പാർ വെളിച്ചെണ്ണ ചുവയ്ക്കും അവിയൽ മാമ്പഴം മധുരിക്കും പുളിശ്ശേരി പാതി വേവിച്ച കയ്പ്പയ്ക്ക കല്ല്‌ പോലും തോൽക്കും ചപ്പാത്തി. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! വൈകീട്ട്…. മുടിഞ്ഞ ട്രാഫിക്കാ മോളേ! മുക്കാൽContinue Reading

അമ്മിണി ഉറക്കം ഞെട്ടി: ‘കാൽപ്പാദത്തിൽ ഒരു കടൽ വന്ന് തൊട്ടെന്ന്’ അവൾ പിച്ചും പേയും പറഞ്ഞത് ആൻസിക്ക് ഓർമ്മ വന്നു. അപ്പോൾ രാത്രി ഉണരുന്ന നേരമായിരുന്നു. കാക്കകൾ കൂടണഞ്ഞ മേളമുണ്ടായിരുന്നു. കുടമുല്ലയിൽ നിലാവ് ചിന്നിയിരുന്നു. കിണറ്റിലെ വെള്ളം കപ്പി വഴി കയറിൽത്തൂങ്ങി കുടത്തിലിറങ്ങി ‘വാ, പൂവാം’ ന്ന് പറഞ്ഞിരുന്നു. ‘ഹോം വർക്ക് തീർന്നമ്മേ’ ന്ന് ബുക്ക് മടക്കി പേന എറിഞ്ഞ് ഫ്രോക്ക് വട്ടത്തിൽ ചുഴറ്റി അവൾ വന്ന് കെട്ടിപ്പിടിച്ചിരുന്നു. ‘അപ്പൻContinue Reading