അഹ്മദ് ഷെരീഫ് (Page 10)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

ഏതു പ്രായത്തിലും കഥ കേൾക്കാനും അതു വഴി വൈകാരിക അനുഭൂതി നേടാനുമുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. തീരെ ചെറുപ്പത്തിൽ മുത്തശ്ശിക്കഥകളിൽ നിന്നും അത് തുടങ്ങുന്നു. അന്നേരം യുക്തിക്ക് പകരം ഭാവനയാണ് കൂടുതൽ പ്രവർത്തനക്ഷമമാകുക. പറയുന്നയാളുടെ മുഖഭാവവും അംഗ ചലനങ്ങളും ശബ്ദവിന്യാസക്രമീകരണവുമെല്ലാം കേൾവിക്കാരനിൽ ആ കഥ പതിയുന്നതിന്റെ തീവ്രതയെ സ്വാധീനിക്കും. മുത്തശ്ശിക്കഥകളുടെ പ്രത്യേകത, അതിന്റെ നാടകീയതയാണ്. കൃത്രിമത്വമില്ലാത്ത ഒഴുക്കോടെയുള്ള കഥ പറച്ചിൽ പരിപൂർണമായും അത് കേൾക്കുന്ന കുട്ടിയെ എൻഗേജ് ചെയ്യിപ്പിക്കുന്നു. തുടക്കത്തിൽContinue Reading