സുജാത അപ്പോഴത്ത്

പാലക്കാട് ജില്ലയിൽ വാടാനാംകുറുശ്ശി സ്വദേശി. ഇപ്പോൾ ചേലക്കരയിൽ. പ്രൈവറ്റ് കമ്പനിയിൽ ജോലി. മാതൃഭൂമി 2007 ൽ നടത്തിയ നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. (നോവലിന്‍റെ പേര് : ഈറ്റക്കാടിന്‍റെ മക്കൾ) സോഷ്യൽ മീഡിയയിൽ കഥകൾ, കവിതകൾ എഴുതുന്നു.

അമ്മേ, പേടിയാകുന്നെനിക്ക്ഏറേനേരമായീമണൽപ്പരപ്പിൽപൂഴ്ന്നുകിടക്കുന്നല്ലോഅനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,ഇവിടെ ഞാൻ ഒറ്റയ്ക്കാണ്! ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോമണൽവാരിയെൻമൂക്കും വായുമടച്ച്,എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.ഇങ്ങു വരുമ്പോൾതെളിച്ചമുണ്ടായിരുന്നാകാശത്തു,വായിൽ മധുരവും.ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും! മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾഉടയുന്നു കുപ്പിച്ചില്ലുകൾവഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,ആരൊക്കെയാണവർ?ഭയമാകുന്നമ്മേഇരുട്ടത്താദ്യമല്ലേ ഞാൻ! പിടയും കുഞ്ഞുമീനുകളെചിറകരിഞ്ഞുപച്ചയ്ക്കു തിന്ന്,ബാക്കിയായ മുള്ളുകൊണ്ടെൻകണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,പിന്നെ മണൽപ്പൊത്തിൽ മുഖംപൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം. ചുറ്റുംനിന്ന്കലപിലകൂട്ടുന്നു പട്ടികൾ,കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾമണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കികുടഞ്ഞുകുടഞ്ഞ്,ഒരു കീറത്തുണിപ്പോലെ. വായ്തുറക്കാൻ വയ്യല്ലോയെനിക്ക്കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,വായു കടക്കുന്നിടത്തെല്ലാം.കേൾക്കുന്നുണ്ടോയെൻ്റഒച്ചയില്ലാനിലവിളി, ചൊല്ലമ്മേഞാൻ ചെയ്ത തെറ്റെന്ത്‌? അച്ഛൻവരുമ്പോഴമ്മപറയണേ,ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,അമ്മയുരുട്ടിയ മാമുണ്ടുContinue Reading

കുന്നിൻതാഴ്‌വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച്‌ പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌Continue Reading

എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകംമോഹചിത്രങ്ങളിലൊന്നാണിത്…തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നുചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്നവഴിയിലൂടെ ഞാൻ നടക്കുകയാണ്.ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്നഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു. വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരുസമുദ്രം തന്നെ ഉണ്ടായിരുന്നു..അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെകൺപീലികൾ നനഞ്ഞു കുതിർന്നുപൂക്കളിൽ നിന്ന് പൂക്കളിലേക്ക്ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി…… ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെനടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെContinue Reading