മുരളി മീങ്ങോത്ത് (Page 12)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

  കണക്ക് ട്യൂഷൻ കഴിയുമ്പോഴേയ്ക്കും മണി അഞ്ചര .നാൽപ്പതോളം കുട്ടികൾ ഞെരുങ്ങിയിരിക്കുന്ന ക്‌ളാസ് മുറിയിൽ എല്ലാവരും വിയർത്തു .ഫാനിന്‍റെ വേഗതയെ നോക്കി കുട്ടികൾ നെടുവീർപ്പെട്ടു .ഒരു കാലിന് സുഖമില്ലാത്ത കണക്ക് അദ്ധ്യാപകന്‍റെ മൃദുവായ വാക്കുകൾക്ക് അവർ കാത് കൂർപ്പിച്ചു ..പത്താം ക്ലാസ്സാണ് .സ്‌കൂളിൽ കണക്ക് മാഷ് ലീവിലായിട്ട് മൂന്നു മാസം കഴിഞ്ഞു ട്യൂഷൻ കഴിഞ്ഞതും ആൺകുട്ടികൾ തിരക്കി കൂട്ടി പുറത്തിറങ്ങി .സിതാരയും സീമയും ഒന്നിച്ച് പുറത്തിറങ്ങി .സിതാര തന്‍റെ ഷൂസ്Continue Reading

ജെഫ് പാർക്കർ എന്ന ചിത്രകാരൻ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവച്ച ചിത്ര രചനാ പ്രഖ്യാപനമാണ് ഒരേ വിഷയത്തിൽ ഒരു മാസം മുഴുവൻ ചിത്രങ്ങൾ വരയ്ക്കുക . ഇൻസ്റ്റാഗ്രാമിൽ ലോകത്തെമ്പാടുമുള്ള ചിത്രകാരന്മാർ ഒക്ടോബറിനെ “ഇങ്ക് ടോബർ ” ആക്കിയിരുന്നു . ഓരോ ദിനത്തിലും മഷി കൊണ്ടൊരു ചിത്രം . അങ്ങനെ മുപ്പത്തിയൊന്ന് ചിത്രങ്ങൾ . ഇപ്പോൾ ആ ചിത്രങ്ങൾ പെയിന്റിംഗ് ആയും പരിണമിയ്ക്കുന്നുണ്ട് . തിരക്കിട്ട ചിത്രകലാധ്യാപനത്തിലും ഷാർജയിൽ പ്രസാദ് കാനത്തിങ്കൽ എന്നContinue Reading

ചോദ്യം : വയലാര്‍ അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ . സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന സമയത്ത് അതിന് ഇത്ര സ്വീകാര്യത യുണ്ടാകുമെന്നോ ചർച്ചയാകുമെന്നോ കരുതിയിരുന്നോ? ശ്രീലങ്കൻ രാഷ്ട്രീയപശ്ചാത്തലം പ്രമേയമായി സ്വീകരിക്കാനുള്ള കാരണം എന്താണ് ? വലിയസന്തോഷം. സുഗന്ധിയുടെ സമയത്ത് മാത്രമല്ല, ഇട്ടിക്കോര യെഴുതുന്ന കാലത്തും നമ്മുടെ വായനക്കാർ അത് അത്ര കാര്യമായി വായിക്കുമെന്നോ, ചർച്ച ചെയ്യുമെന്നോ കരുതിയിരുന്നില്ല. കാരണം ഇട്ടിക്കോരയോ സുഗന്ധിയോ മലയാള നോവലിന്‍റെ സാമ്പ്രദായിക രീതിയുമായി യോജിക്കുന്ന ഒന്നായിരുന്നില്ല.Continue Reading

സ്‌കൂൾ  അവധിക്കാലമായതുകൊണ്ട് കുടുംബം നാട്ടിൽ പോയതിന്റെ ശൂന്യത പാരമ്യത്തിലെത്തുന്നത് സന്ധ്യ നേരത്താണ്..ജോലി കഴിഞ്ഞ് വന്ന്‌, വാതിൽ തുറന്ന്‌ മുറിയിലേക്ക് നോക്കുമ്പോൾ തന്നെ  വിരസതയുടെ  പൊടിപടലം പിടിച്ചപോലെ.  .അപ്പുവിന്റേയും വിഷ്ണുവിന്റെയും വഴക്കിന് തീർപ്പ് കൽപ്പിക്കുകയായിരുന്നു പ്രധാന ജോലി  .രണ്ടു പേരുടെയും ബഹളമില്ലാതെ മുറിയിൽ ചിതറിയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും .ചവിട്ടാതെ മൂലയ്ക്ക് ചാരിയ രണ്ടു സൈക്കിളുകളിൽ പൊടി കേറി തുടങ്ങി. .അടുക്കളയിൽ ചായ ഉണ്ടാക്കാൻ  മാത്രമാണ് കയറുന്നത് .ജോലിയും വീടും തട്ടിമുട്ടാതെ കൊണ്ടുപോകുന്നContinue Reading

ദിലീപന് തീരെ ഉറക്കം വന്നില്ല . മുറിയിൽ ഏ സിയുടെ മരവിച്ച തണുപ്പിൽ പുറത്തെ ഉഷ്ണമറിയാതെ കിടക്കുകയാണ് എല്ലാവരും .നാളെ രണ്ട് പരീക്ഷകളാണ് . തൻ്റെ പതിമൂന്നാമത്തെ ഡ്രൈവിങ് ടെസ്റ് ,മറ്റേത് അർജന്റീനയുടെ കോപ്പാ അമേരിക്കൻ ഫൈനൽ. കളിക്കാനും കളി കാണാൻ തുടങ്ങിയ കാലം തൊട്ടേ അർജന്റീന ഒരു ലഹരിയാണ് . വെളുപ്പിന് നാല് മണിയ്ക്ക് അലാറം വെച്ചിട്ടുണ്ട് . അപ്പോഴാണ് ഫൈനൽ.കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം .ചിലി തന്നെയാണ്Continue Reading