October 2024 (Page 2)

Part 1: An Unlikely Meeting Nidhi had been craving a break from her routine. After months of legal battles and emotionally exhausting days, she decided to treat herself to a movie. The film Parched was screening, and she was intrigued—anything that celebrated women and freedom caught her attention. The theaterContinue Reading

Content Merkmale Sicherer Und Seriöser Online Casinos Seriöse Eu Lizenzbehörden Für Online Casinos Praxis-erfahrungen – Wer Zahlt Are Schnellsten Aus? Oasis Zu Ihrem Zentralen Spielerausschluss Wunderino – 10€ Einzahlen, Via 50€ Spielen Some, 4 Warum Spielen Auf Professionellen Casino-seiten Wichtig Ist Sichere Zahlungen – Komfort Trifft Seriosität Don’t Use FreeContinue Reading

ടാക്സിം സ്ക്വയറും ഇസ്തിക് ലാൽ തെരുവും ടാക്സിം സ്ക്വയറും ഇസ്തിക് ലാൽസ്ട്രീറ്റും ഗലാട്ടഗോപുരവും കാണാനാണ് ഇന്നത്തെ പരിപാടി. ട്രാം നമ്പർ 8ൽ കയറി ഫിൻഡിക്കി (Findikh) ലേക്ക് യാത്ര പുറപ്പെട്ടു. കാരക്കോയി എന്ന സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ഗലാട്ടപാലത്തിലൂടെ ആയിരുന്നു യാത്ര. 1845 ൽ സുൽത്താനായിരുന്ന അബ്ദുൽ മജീദിന്റെ മാതാവിൻറെ നിർദ്ദേശം അനുസരിച്ചാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്. ഇതുമൂലം അക്കാലത്ത് മദേഴ്സ് ബ്രിഡ്ജ് എന്നാണ് ഇത് അറിയപ്പെട്ടത്. പിൽക്കാലത്ത് തീപിടുത്തം മൂലംContinue Reading

കറ്റയെന്നും മെതിയെന്നുംഞാറെന്നും കൊയ്ത്തെന്നുംഉൾപ്പുളകത്തോട-വരോർത്തെടുക്കുമ്പോൾ,വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നുനഗരാംഗന ഞാനൊരുമുത്തശ്ശിക്കഥ പോലെ,മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ. അപരിചിതമായ വാക്കും വരിയും ഗന്ധവുംകുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരുംചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്വിടർത്തിയെടുത്ത നീറ്റലുകളുണർത്തിഅവരക്കാലത്തെ നീരുറവ, തീണ്ടൽ,മാറ്, കറുത്ത തൊലി. തിണ്ണയിൽ വെയിലുരുമ്മിയിരുന്നുപേൻ നോക്കുമ്പോൾ,മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയുംഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.മറക്കരുതൊന്നും, കണ്ടില്ലെങ്കിലുംചരിത്രവും കനവും കറുപ്പും പാട്ടുംനടക്കുന്നിടമെല്ലാംഎല്ലിൻകഷണങ്ങൾ നുറുങ്ങുംചോരയും ചേറും ചെളിയും മണക്കുംമറക്കരുതൊന്നും നീയും നിന്റെ ഭാഷയുംകൈവിടരുത് നിന്റെ പാട്ടും കവിതയും.Continue Reading

ലൈഫ് ഈസ് ബ്യൂട്ടിഫുൾ രാവിലെ പതിനൊന്നേ മുക്കാലിന് ക്വൊലാലമ്പൂരിൽ നിന്ന് പുറപ്പെട്ട് രണ്ടു മണിക്കൂർ പറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിന് ഹോ ചി മിനിലെത്തി. സമയമൊക്കെ ഒരു സങ്കല്പമാണ്. കൊണ്ടുപോയ 200 US ഡോളർ മാറ്റിയപ്പോൾ 48 ലക്ഷത്തിലധികം വിയറ്റ്നമീസ് ഡോംഗ് കിട്ടി. 1 രൂപ = 300 ലധികം ഡോംഗ്. ഇനിയൊക്കെ ലക്ഷത്തിൻ്റെ കളികളാണ്. പൈസയുടെ മൂല്യവും മറ്റൊരു സങ്കല്പമാണ്. നേരത്തേ ബുക്ക് ചെയ്ത ഡ്രൈവർ പേരെഴുതി പിടിച്ച്Continue Reading