അച്യുതൻ വടക്കേടത്ത് രവി

വീട് തിരുവേഗപ്പുറ ചെമ്പ്രയിൽ. 1975 ൽ ഖലീൽ ജിബ്രാൻ്റെ my countrymen എന്ന കവിതയുടെ വിവർത്തനത്തോടെയാണ് തുടക്കം. ആൻ്റൺ ചെഖോവിൻ്റെ വാങ്ക (കുട്ടികളുടെ മാസികയായ തത്തമ്മ), പഷ്ടൂൺ കവിതകളുടെ വിവർത്തനം (മലയാളനാട് ഓൺലൈൻ മാസിക) റഷ്യൻ കവിതകളുടെ വിവർത്തനം (നവമലയാളി ഓൺലൈൻ മാസിക) എന്നിവ പ്രസിദ്ധീകരിച്ചു. 2019 march ൽ the current international poets meet at kodungalloor ലും, 2021 ഡിസംബറിൽ rhyming nature ഇൻ്റർനാഷനൽ പോയട്രി മീറ്റിലും പങ്കെടുത്തു.

ഭൂതകാലത്തെപ്പൊഴോആരോ വരച്ചു വെച്ചരൂപകല്പനയെ മുറിച്ചു കടന്നുപോകുന്നുഒരു വെള്ളിനാട.എല്ലാം തികഞ്ഞ, കൃത്യതയാർന്ന ഒരൊറ്റ വര. മനസ്സിനെ മൂടുന്ന ഇരുട്ടിൻ്റെക്യാൻവാസിൽ,നമ്മുടെ വഴികൾ നമ്മൾ തിരയുന്നു.​വഴികാട്ടാൻനിൽക്കുന്ന അകലത്തെവിളക്കുമാടത്തിന്റെതലയിൽ വെളിച്ചമില്ല,അലക്ഷ്യമായലയുന്നമിന്നാമിന്നി നക്ഷത്രവുമില്ല.അവിടെയുണ്ടായിരുന്നെന്നു നാം വിശ്വസിച്ചത്ഇന്നൊരു തമോഗർത്തം. നമ്മുടെ സ്വന്തം പ്രഭയാണ്ഈ വളഞ്ഞുപുളഞ്ഞ പാതയിൽ നാം കാണുന്ന തിളക്കം.ദുഃഖങ്ങൾക്കും യാതനകൾക്കും നടുവിലും നമ്മൾ കൂടെക്കരുതുന്നത്. രാത്രിയിലൂടെ നടക്കുമ്പോൾ നമ്മൾ വീഴ്ത്തുന്ന നിഴലുകൾ, വെളിച്ചത്തിലാണ് നമ്മൾഎന്നതിന്റെ മാത്രം തെളിവല്ല. യാത്രയിലെ ഓരോ ചുവടും ഓരോ തിരിവും,പ്രതിസന്ധികളെ അതിജീവിച്ചു നിൽക്കുന്നContinue Reading

അമ്മി ചവിട്ടിയാൽഅമ്മയെ ചവിട്ടിയ പോലെ.സ്വന്തം വീട്ടുകാരുമായി,അമ്മയുമായി,എല്ലാ ബന്ധങ്ങളുംവേർപെടുത്തുകയാണത്. ഇതെല്ലാംനീ തന്നെയല്ലെ അവളോട്പറഞ്ഞത്. കതിർമണ്ഡപത്തിനുമൂന്നു വലം വെച്ച്വലതു വശത്തെ അമ്മിയിൽവലതുകാൽ വച്ച് കയറി നിന്ന്,ആകാശത്തെവിടെയോകാണുന്നൊരു നക്ഷത്രത്തെ,അരുന്ധതിയാണെന്നുസങ്കൽപ്പിച്ച്,അതിനെ നോക്കണമെന്നുംപറഞ്ഞതോ? ആണധികാരത്തിൻ്റെകയ്പുനീർകുടിയ്ക്കാൻനീ തന്നെ അവളെ പറഞ്ഞുവിടുകയായിരുന്നു. കിടപ്പറയിൽആദ്യരാത്രി വന്നത്കെട്ട്യോൻ്റന്യേൻ!* അരുന്ധതിഒടുങ്ങാത്ത പാതിവ്രത്യത്തിന്റെചൈതന്യമത്രെ! പാതിവ്രത്യം കാത്തുസൂക്ഷിയ്ക്കാമെന്ന,മരണശേഷം മറ്റൊരു നക്ഷത്രംആയി വരുവാൻ തയ്യാറാണെന്നതടവറയിൽ കിടന്നു,മരിച്ച നക്ഷത്രത്തിൻ്റെമൗനദാർഢ്യം! *കുറ്യേടത്ത് താത്രിയുടെ അനുഭവം.അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെContinue Reading

നീ “റിപബ്ലിക്.”നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെഎല്ലാ താളുകളിലുംനിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെവിശാലമായ ചിത്രം,വരച്ചു വെച്ചിട്ടുണ്ട് .എന്‍റെ ഋതുകാലങ്ങളെ,എന്‍റെ സ്വപ്നങ്ങളെ,എന്നേത്തന്നെനീ അടര്‍ത്തിമാറ്റിചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു ! നിന്‍റെ മെയ്ൻ കാംഫ്എന്തെന്ന് ആർക്കറിയില്ല ?പക്ഷെ നിന്റെ പൂർവ്വാശ്രമംഎന്താണ്? നീ ചെല്ല്റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലുംനിന്റെ മുതുമുത്തശ്ശന്റെയാണെന്ന്പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലുംനിനക്ക് കഴിയില്ല. ഇവിടുത്തെ തെരുവീഥികളില്‍,നീ ഒഴുക്കിയ ചോരയില്‍,നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,കാലുകള്‍ വലിച്ചുകീറിഅമ്മയുടെ കഴുത്തില്‍ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,നീ കൊന്നു കൂട്ടിയ നിരവധിഅച്ഛനമ്മമാരുടെചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!ആ വഴികളിലൂടെയാണ്നമ്മളിപ്പോള്‍Continue Reading