എം ജി ചന്ദ്രശേഖരൻ

എത്യോപിയയിൽ മുമ്പ് അദ്ധ്യാപനം. മണർകാട് സെയിന്റ് മേരീസ് കോളജിലെ മലയാളവിഭാഗത്തിൽ മുൻ അദ്ധ്യാപകൻ.

മകന്റെ ലാപ്പിലാണ്ജിഗ്സോ കളിക്കാൻ പഠിച്ചത്ചത്തുമലർന്നപക്ഷി പോലെയുംഅരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്നകഷണങ്ങളെവിരുതൻ ചുണ്ടെലിചൂണ്ടിച്ചേർക്കുമ്പോൾക്ലിം ക്ലിം ഓശയോടെ ചേർന്ന്സർവ്വം ശുഭപര്യവസായിയാകുന്നആ പുളകംചില്ലറയൊന്നുമായിരുന്നില്ല പിന്നെപ്പിന്നെവിർച്വൽ ജിഗ്സോ വെറുത്തു .അവയവപ്പൊരുത്തത്തോടെചിരിച്ചു പൂത്തു നിന്ന പടങ്ങൾമാസികക്കടലാസുകളിൽ നിന്ന്കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റിപശവച്ച് ഒട്ടിച്ചുചേർക്കലായിവിനോദം.എത്ര ഒട്ടിച്ചു ചേർത്തിട്ടുംപറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം. പടത്തുണ്ടുകളുടെവക്കും മൂലയും എറിച്ചുംഅങ്ങോട്ടുമിങ്ങോട്ടുംകയറിയുമിറങ്ങിയുംവല്ലാതെ നീരസപ്പെട്ടുംഎന്നാലും‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘എന്നു വീരസ്യമടിച്ചുംഅങ്ങനെയങ്ങനെ….. ഏച്ചുകെട്ടിയാൽമൊഴച്ചിരിക്കും അച്ചായാഎന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.അമേരിക്കേലെ അവന്റെയോഅവണൂരെ അവളുടെയോകാര്യമാണെങ്കിൽമിണ്ടുകയും വേണ്ടാ.ആണ്ടേറെയായിഒട്ടാതെയുംഒട്ടും വിളിക്കാതെയും.Continue Reading

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading